Ernakulam News

  • പെരുമ്പാവൂര്‍ മേഖലയില്‍ കാറ്റിലും മഴയിലും വന്‍ നാശം

    കാറ്റില്‍ വീണ കൂവപ്പടി തൊടാപ്പറമ്പ് കുഴുപ്പടിക്കല്‍ ജി. രാധാകൃഷ്ണന്‍ ഇളയിടത്തിന്റെ പറമ്പിലെ ജാതിമരം  പെരുമ്പാവൂര്‍: ശക്തമായ മഴയിലും കാറ്റിലും ഒക്കല്‍, കൂവപ്പടി, അശമന്നൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ വന്‍ നാശം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പല സ്ഥലങ്ങളിലും വൈദ്യുതി തകരാര്‍ പരിഹരിച്ചത്. കൂവപ്പടി തൊടാപ്പറമ്പ് കുഴുപ്പടിക്കല്‍ ജി. രാധാകൃഷ്ണന്‍ ഇളയിടത്തിന്റെ പറമ്പില്‍ നിന്ന കായ്ഫലമുള്ള ജാതി മരങ്ങളും വലിയ തേക്ക് മരവും 20ഓളം കുലക്കാറായ ഏത്തവാഴകളും നിലംപൊത്തി. ചേരാനല്ലൂര്‍ പുത്തന്‍കുടി വര്‍ഗീസ് ലൂയിസിന്റെ വീടിനു മുകളിലേക്ക് വന്‍ തേക്കുമരം കടപുഴകി…

    read more

  • വീടുകളിൽ വെള്ളം കയറി; ചെല്ലാനത്ത് കടൽകയറ്റം

    പള്ളുരുത്തി: ചെല്ലാനം കണ്ണമാലി പുത്തൻതോട് മേഖലകളിൽ കടൽക്ഷോഭം ശക്തമായതോടെ നൂറോളം വീടുകളിൽ വെള്ളം കയറി. രാവിലെ പത്തിന് തുടങ്ങിയ കടൽകയറ്റം ഉച്ചക്ക് ഒന്ന് വരെ തുടർന്നു. കടൽ ശക്തമായതോടെ നിലവിലുണ്ടായിരുന്ന മണൽ ചാക്കുകളും ഒലിച്ചുപോയ അവസ്ഥയാണ്. കടൽഭിത്തികളെല്ലാം തകർന്നു. വീടുകളിലേക്ക് വെള്ളം ഇരച്ച് കയറിയതോടെ വീട്ടുപകരണങ്ങളും മറ്റും ഒലിച്ചുപോയതായി പറയുന്നു. കടലിൽനിന്ന് വെള്ളം റോഡിലേക്ക് കയറിയതോടെ ഗതാഗതത്തേയും ബാധിച്ചു. സൗദി, മാനാശേരി എന്നിവിടങ്ങളിലും കടൽ കയറ്റത്തിൽ വീടുകളിൽ വെള്ളം കയറി. ഒരു വീട് ഭാഗികമായി തകർന്നു. പലരും…

    read more

  • റിട്ട. അധ്യാപികയെ തലക്കടിച്ച് ആഭരണങ്ങൾ കവർന്ന് കടന്നയാൾ പിടിയിൽ

    കുന്നുകര: കുറ്റിപ്പുഴയിൽ ഒറ്റക്ക് താമസിക്കുന്ന 79കാരിയായ റിട്ട. അധ്യാപികയെ പട്ടാപ്പകൽ തലക്കടിച്ച് പരിക്കേൽപിച്ച് സ്വർണാഭരണങ്ങൾ കവർന്ന യുവാവ് പിടിയിൽ. കുറ്റിപ്പുഴ അഭയംവീട്ടിൽ പരേതനായ മുരളീധരന്‍റെ ഭാര്യ ഇന്ദിരയെ ആക്രമിച്ച കേസിൽ പെരുമ്പാവൂർ അല്ലപ്ര രാജ് വിഹാറിൽ അർജുൻ കൃഷ്ണനാണ് (25) ചെങ്ങമനാട് പൊലീസിന്‍റെ പിടിയിലായത്. പ്രതി വയോധികയുടെ കാനഡയിൽ പഠിക്കുന്ന അടുത്ത ബന്ധുവിന്‍റെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇന്ദിരയെ ചെങ്ങമനാട് പൊലീസെത്തി ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ…

    read more

  • ദുരിതം, ദുരിതമയം…; മൂവാറ്റുപുഴ നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാലുദിവസം

    മൂവാറ്റുപുഴ: നഗര റോഡ് വികസന ഭാഗമായി പൈപ്പ് ഇടുന്ന ജോലി ഇനിയും തീർന്നില്ല. നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാലുദിവസം പിന്നിട്ടു. ഇതോടെ നഗരത്തിലെ ഹോട്ടലുകളടക്കം അടച്ചു. നഗര റോഡ് വികസനഭാഗമായി ജല അതോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതുമൂലമാണ് നഗരത്തിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജല വിതരണം തടസ്സപ്പെട്ടത്. രണ്ടു ദിവസം കൊണ്ട് പണികൾ തീർത്ത് ശുദ്ധജല വിതരണം പുനഃരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നാലാം ദിവസവും ജലവിതരണം പുനഃരാരംഭിക്കാനായിട്ടില്ല. തുടർച്ചയായി കുടിവെള്ളം മുട്ടിയതോടെ നഗരത്തിലെ ഹോട്ടലുകൾ അടക്കമുള്ള വ്യാപാര…

    read more

  • ഒറ്റക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണം കവർന്നു

    കുന്നുകര: ഒറ്റക്ക് താമസിക്കുന്ന വയോധികയായ റിട്ട. അധ്യാപികയെ ക്രൂരമായി ആക്രമിച്ച് സ്വർണം കവർന്നു. കുന്നുകര കുറ്റിപ്പുഴ അഭയം വീട്ടിൽ മുരളീധരന്‍റെ ഭാര്യ റിട്ട. അധ്യാപിക ഇന്ദിരയാണ് ആക്രമിക്കപ്പെട്ടത്. അവശനിലയിലായ ഇന്ദിരയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടില്ല. പ്രതി ചെങ്ങമനാട് പൊലീസിന്‍റെ പിടിയിലായതായി സൂചനയുണ്ട്. എന്നാൽ, വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഇന്ദിരയുടെ വിദേശത്ത് പഠിക്കുന്ന കൊച്ചുമകളുടെ സുഹൃത്താണ് പ്രതിയെന്നാണറിയുന്നത്. ഒറ്റക്ക് താമസിക്കുന്നതിനാൽ സാധാരണനിലയിൽ അപരിചിതർ…

    read more

  • ഡയാലിസിസ് സെന്ററിൽ സൗകര്യമില്ല; രോഗികൾക്ക് കാത്തിരിപ്പ്

    മൂവാറ്റുപുഴ: ഡയാലിസിസ് രോഗികളുടെ എണ്ണം വർധിച്ചതോടെ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് വിപുലീകരിക്കണമെന്ന ആവശ്യം ശക്തമായി. നൂറുകണക്കിന് ആളുകൾ ചികിത്സ തേടി എത്തുന്ന ജില്ലയിലെ കിഴക്കൻ മേഖലയിലെ പ്രധാന ആതുരാലയമായ ആശുപത്രിയിൽ നിരവധി രോഗികളാണ് ഡയാലിസിസിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഏറെ മുറവിളികൾക്ക് ഒടുവിൽ ആറുവർഷം മുമ്പ് 1.25 കോടി രൂപ ചെലവഴിച്ച് അഞ്ചു മെഷിൻ സ്ഥാപിച്ചാണ് ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിച്ചത്. രണ്ട് ഷിഫ്റ്റുകളിലായി 17 പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമേ ഇവിടെ നിലവിലുള്ളു. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട…

    read more

  • മഴ, കുടയെടുത്തോളൂ…വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട്

    കൊച്ചി: കാലവർഷത്തിന്‍റെ വരവ് അറിയിച്ച് ജില്ലയിൽ മഴ കനത്തുതുടങ്ങുന്നു. വരുംദിവസങ്ങളിൽ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച യെല്ലോ അലേർട്ടായിരുന്നു. കാലവർഷത്തിന്‍റെ വരവുമായി ബന്ധപ്പെട്ട് അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് അധികൃതരിൽനിന്നുള്ള അറിയിപ്പ്. തുടക്കത്തിൽ മധ്യ വടക്കൻ ജില്ലകളിലും തീരദേശ മേഖലയിലും ശക്തമാകുന്ന മഴ, കാറ്റ് ശക്തമാകുന്നത്തോടെ മലയോര മേഖലയിയിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു. അതിനാൽ ജനങ്ങൾ…

    read more

  • പോയാലിമലയിലേക്ക് ഇനി എളുപ്പത്തിൽ എത്താം; 30 അടി വീതിയിലും 800 മീറ്റർ നീളത്തിലും വഴി യാഥാർഥ്യമായി

    മൂവാറ്റുപുഴ: നിരവധി പേർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായ പോയാലിമലയിലേക്ക് ഇനി സുഗമമായി നടന്നെത്താം. ഇതുവരെ പാറക്കല്ലുകൾ ചാടികടന്നായിരുന്നു പോയാലിമലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഇളം കാറ്റിലും കുളിരിലും നേരം ചെലവഴിക്കാനും ജനങ്ങൾ എത്തിയിരുന്നത്. അതുകൊണ്ടുതന്നെ യുവാക്കൾക്കും കുട്ടികൾക്കും മാത്രമായിരുന്നു ഇതുവരെ മലയിൽ എത്താൻ കഴിഞ്ഞിരുന്നത്. എന്നാൽ ഈ സ്ഥിതിക്ക് അവസാനമായി. ഇനി ആർക്ക് വേണമെങ്കിലും മലയിലേക്ക് എത്താം. വാഹനങ്ങളും മലമുകളിൽ എത്തും. നിരപ്പ് യുവജന ചാരിറ്റിയുടെ നേതൃത്വത്തിൽ മാസങ്ങളോളം നടത്തിയ പരിശ്രമത്തിനോടുവിലാണ് ഇവിടേക്ക് വഴി യാഥാർഥ്യമായിരിക്കുന്നത്.…

    read more

  • അനധികൃത നിർമാണത്തിനെതിരെ വ്യാപക പരാതി

    കാലടി സംസ്‌കൃത സർവകലാശാല കനാല്‍ ബണ്ട് റോഡില്‍ ആവണംകോട് ഇറിഗേഷന്‍ കനാല്‍ ഭാഗം കൈയേറി നടക്കുന്ന അനധികൃതകെട്ടിട നിർമാണം കാലടി: സംസ്‌കൃത സർവകലാശാല കനാല്‍ ബണ്ട് റോഡില്‍ ആവണംകോട് ഇറിഗേഷന്‍ കനാല്‍ ഭാഗം കയ്യേറി നടക്കുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ വ്യാപക പരാതിയും പ്രതിഷേധവും. കെട്ടിട സമുച്ചയം കനാല്‍ ബണ്ട് കൈയേറ്റം നടത്തിയാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് എല്‍.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചു. ആറ് മീറ്റര്‍ വീതിയുണ്ടായിരുന്ന പഴയ കനാല്‍ ബണ്ട് പൂര്‍ണ്ണമായും കൈയേറിയാണ് നിര്‍മ്മാണം നടന്നിട്ടുള്ളത്. കേരള പഞ്ചായത്ത് ബിൽഡിങ്…

    read more

  • കിടപ്പുരോഗികളിലെ വ്രണവും അണുബാധകളും തടയാം; അഡാപ്ടിവ് ന്യൂമാറ്റിക് ബെഡുമായി കോളജ് വിദ്യാർഥികൾ

    അഡാപ്ടിവ് ന്യൂമാറ്റിക് ബെഡുമായി ആദിശങ്കര എൻജിനീയറിങ് വിദ്യാർഥികള്‍ കാലടി: ആദിശങ്കര എൻജിനീയറിങ് കോളജ് വിദ്യാർഥികള്‍ ദീര്‍ഘകാല കിടപ്പുരോഗികളില്‍ സാധാരണ കാണപ്പെടുന്ന വ്രണവും അണുബാധകളും തടയുന്നതിനുള്ള അഡാപ്റ്റീവ് ന്യൂമാറ്റിക് ബെഡ് രൂപകല്പന ചെയ്തു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ മെല്‍വിന്‍ മാത്യു ജേക്കബ്, ആഷിഫ് അഷ്‌റഫ്, റിറ്റ കാനീസ് റോഡ്രിഗസ്, എസ്. അഭികൃഷ്ണ, എറിക് കെ. വില്‍സണ്‍, വി. മഹാദേവ മാരാര്‍, ബയോമെഡിക്കല്‍ വകുപ്പ് മേധാവി ഡോ. രമ്യ ജോര്‍ജ്, പ്രഫ. ഒ.എസ്. സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ നൂതന…

    read more