Ernakulam News

  • ശബരിമലയിലുള്ളത് 227.824 കിലോ സ്വർണം, 2994.230 കിലോ വെള്ളി

    ശബരിമലയിലുള്ളത് 227.824 കിലോ സ്വർണം, 2994.230 കിലോ വെള്ളി

    കൊച്ചി: ശബരിമല ക്ഷേത്രത്തിന് സ്വത്തായുള്ളത് 227.824 കിലോ സ്വർണാഭരണങ്ങളും 2994.230 കിലോ വെള്ളിയുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൗരാണിക ഉരുപ്പടികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവയുടെ മൂല്യം കണക്കാക്കിയിട്ടില്ല. ക്ഷേത്രത്തിന് സ്ഥിര നിക്ഷേപമായിട്ടുള്ളത് 41.74 ലക്ഷം രൂപയാണ്. രത്നം, വജ്രം, മരതകം തുടങ്ങിയവയുടെ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകളുള്ളത്. അതേസമയം, ഓരോ സീസണിലും 200 മുതൽ 250 കോടി വരെ ഭണ്ഡാര വരവുള്ള ശബരിമലയിൽ കേവലം…

    read more

  • പട്ടികജാതി കുടുംബങ്ങളുടെ ഡിജിറ്റൽ വിവരശേഖരണവുമായി പട്ടികജാതി വികസന വകുപ്പ്

    പട്ടികജാതി കുടുംബങ്ങളുടെ ഡിജിറ്റൽ വിവരശേഖരണവുമായി പട്ടികജാതി വികസന വകുപ്പ്

    കൊച്ചി: സംസ്ഥാനത്ത് പട്ടികജാതി കുടുംബങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കാൻ സർവേയുമായി പട്ടികജാതി വികസന വകുപ്പ്. പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വിവരങ്ങൾ ശേഖരിക്കാനാണ് ഭവനസന്ദർശനത്തിലൂടെ വിവരശേഖരണം ആരംഭിച്ചത്. ഇതേസമയം, സർക്കാർ നടപടി ജാതി സെൻസസ് ആവശ്യത്തെ ദുർബലപ്പെടുത്താനാണെന്ന് ആരോപിച്ച് ദലിത് സംഘടനകൾ സർവേ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. സമഗ്ര വിവരശേഖരണം ഡിജിറ്റൽ പ്ലാറ്റ്ഫോമിലാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സർവേയിൽ 286 വിവരങ്ങളാണ് ഡിജിറ്റലായി ശേഖരിക്കുന്നത്. ഇതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ…

    read more

  • ആലുവയിലെ തട്ടിക്കൊണ്ടുപോകൽ: ഒരാൾകൂടി അറസ്റ്റിൽ

    ആലുവയിലെ തട്ടിക്കൊണ്ടുപോകൽ: ഒരാൾകൂടി അറസ്റ്റിൽ

    ആലുവ: സ്വര്‍ണ ഇടപാടിലെ തര്‍ക്കമാണ് ആലുവയിലെ തട്ടിക്കൊണ്ടുപോകലിലേക്കെത്തിയതെന്ന് സൂചന. എന്നാൽ, മൂന്നുപേരെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി മൂന്നുദിവസമായിട്ടും ആരും പരാതിയുമായി വന്നിട്ടില്ല. ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തിയതായും സംശയമുണ്ട്. ഇതിനിടെ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. തിരുവനന്തപുരം വലിയതുറ സുലൈമാന്‍ തെരുവില്‍ നാഫിയ മന്‍സിലില്‍ മാഹിനെയാണ് (ചക്കച്ചി മാഹിന്‍ -35) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന് വാടകവാഹനം എടുത്തുനല്‍കിയത് ഇയാളാണ്. എന്നാൽ, വാഹനം തട്ടിക്കൊണ്ടുപോകലിന് ഉപയോഗിക്കുന്ന കാര്യം അറിയില്ലായിരുന്നെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കൊലപാതകമടക്കം 15ഓളം…

    read more

  • നഴ്സിങ് ഓഫിസറെ ആക്രമിച്ചതിൽ പ്രതിഷേധം; ആശുപത്രി ജീവനക്കാർ ഒ.പി ബഹിഷ്‌കരിച്ചു

    നഴ്സിങ് ഓഫിസറെ ആക്രമിച്ചതിൽ പ്രതിഷേധം; ആശുപത്രി ജീവനക്കാർ ഒ.പി ബഹിഷ്‌കരിച്ചു

    തൃപ്പൂണിത്തുറ: മദ്യലഹരിയിൽ വനിത സി.പി.ഒയെ ആക്രമിച്ച പ്രതിയെ വൈദ്യപരിശോധനക്ക് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ നഴ്സിങ് ഓഫിസറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ 10.30 മുതൽ 11 വരെ ആശുപത്രി ജീവനക്കാർ ഒ.പി ബഹിഷ്‌കരിച്ചു. 24 മണിക്കൂറും എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിക്കുക, ആശുപത്രി ജീവനക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ആശുപത്രിക്കും ഉപകരണങ്ങൾക്കും സുരക്ഷയൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പൊലീസിന്‍റെ ഗുരുതര അനാസ്ഥയാണ് പ്രതി നഴ്സിങ് ഓഫിസറെ അക്രമിക്കാൻ കാരണമെന്നും ഇത്തരത്തിൽ കുഴപ്പക്കാരനായ പ്രതിയാണെന്ന് പൊലീസ് ഒരുസൂചന…

    read more

  • ഈറോഡിൽ ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികൾ മരിച്ചു

    ഈറോഡിൽ ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികൾ മരിച്ചു

    കോതമംഗലം: സേലം ഈറോഡിൽ ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. നെല്ലിമറ്റം കുറുങ്കുളം പുതു പറമ്പിൽ മണിയപ്പന്‍റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കൽ സേവ്യറുടെ മകൾ ഹണി (24) എന്നിവരാണ് ബുധനാഴ്ച രാവിലെ അപകടത്തിൽ മരിച്ചത്. ബംഗളൂരുവിൽ ബ്യൂട്ടിഷനായ മനുവും അധ്യാപികയായ ഹണിയും ബൈക്കിൽ ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ സേലം എത്തുന്നതിന് 50 കി.മീ മുൻപ് ചീത്തോട് വച്ച് രാവിലെ അഞ്ചോടെ അപകടത്തിൽപ്പെടുകയായിരുന്നു. മീഡിയനിൽ ഇടിച്ച് ബൈക്ക് മറിയുകയും റോഡിൽ വീണ ഇരുവരുടെയും ദേഹത്ത്…

    read more

  • റോഡ് മുറിച്ച് കടക്കുമ്പോൾ  ബൈക്കിടിച്ച് ലോട്ടറിവിൽപ്പനക്കാരൻ മരിച്ചു

    റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്കിടിച്ച് ലോട്ടറിവിൽപ്പനക്കാരൻ മരിച്ചു

    അങ്കമാലി: റോഡ് മുറിച്ച് കടക്കുമ്പോൾ  ബൈക്കിടിച്ച് ലോട്ടറിവിൽപ്പനക്കാരൻ മരിച്ചു. അങ്കമാലി വാപ്പാലശ്ശേരി കോളനിയിൽ കാഞ്ഞിലി  വീട്ടിൽ വേലായുധനാണ് (  71 ) മരിച്ചത്.  ബുധനാഴ്ച രാവിലെ  10. 30ന് അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിക്ക് സമീപമായിരുന്നു അപകടം. അങ്കമാലിയിലേക്ക് വരുകയായിരുന്നു ബൈക്കാണ് വേലായുധനെ ഇടിച്ച് തെറിപ്പിച്ചത്. റോഡിൽ തെറിച്ച് തലതല്ലി വീണ വേലായുധനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രമ. മക്കൾ: സീമ, സുരേഖ. മരുമക്കൾ: രാജീവ് പറവൂർ,…

    read more

  • ലൈംഗികാതിക്രമ ഇരകളുടെ പരിശോധന: ഗൈനക്കോളജിസ്റ്റുകളുടെ ഹരജി തള്ളി

    ലൈംഗികാതിക്രമ ഇരകളുടെ പരിശോധന: ഗൈനക്കോളജിസ്റ്റുകളുടെ ഹരജി തള്ളി

    കൊച്ചി: ലൈംഗികാതിക്രമ സംഭവങ്ങളിൽ ഇരകളുടെ വൈദ്യപരിശോധനക്ക് ഗൈനക്കോളജിസ്റ്റുകൾക്ക് മാത്രം അധികാരം നൽകുന്ന പ്രോട്ടോകോൾ ഭേദഗതിക്കെതിരായ ഹരജി ഹൈകോടതി തള്ളി. 2019ലെ കേരള മെഡിക്കോ – ലീഗൽ പ്രൊട്ടോകോളിലെ ബന്ധപ്പെട്ട ഭേദഗതി നിയമവിരുദ്ധവും അനുചിതവും ദേശീയ- അന്തർദേശീയ മാർഗരേഖക്ക് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ മേഖലയിലെ ഒരു കൂട്ടം ഗൈനക്കോളജിസ്റ്റുകൾ നൽകിയ ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തള്ളിയത്. എല്ലാ പീഡന കേസുകളിലും ഈ ഭേദഗതി ബാധകമാക്കിയിട്ടില്ലെന്നും ലൈംഗിക ബന്ധം നടന്നിട്ടുള്ള കേസുകളിൽ മാത്രമാണ് വ്യവസ്ഥ ബാധകമെന്നുമുള്ള സർക്കാറിന്‍റെയും പൊലീസിന്‍റെയും…

    read more

  • പോക്സോ കേസ് പ്രതിക്ക് 31 വർഷം തടവ്

    പോക്സോ കേസ് പ്രതിക്ക് 31 വർഷം തടവ്

    മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം തടവും പിഴയും. കുട്ടമ്പുഴ ആനക്കയം നൂറേക്കർ ഭാഗത്ത് തുമ്പാരത്ത് വീട്ടിൽ ടി.എൻ. രാജേഷിനെയാണ് (44 ശിക്ഷിച്ചത്. 30 വർഷം കഠിനതടവും ഒരു വർഷം സാധാരണ തടവും 1,50,000 രൂപ പിഴയുമാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജ് പി.വി. അനീഷ് കുമാർ വിധിച്ചത്. 2019 മാർച്ച് 31 മുതൽ മെയ് 29 വരെയുള്ള കാലയളവിൽ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ.…

    read more

  • കടലിൽ മുങ്ങിയ ഉരുവിലെ എട്ട് തൊഴിലാളികളെ രക്ഷിച്ചു

    കടലിൽ മുങ്ങിയ ഉരുവിലെ എട്ട് തൊഴിലാളികളെ രക്ഷിച്ചു

    ഫോർട്ട്കൊച്ചി: ലക്ഷദ്വീപിന് സമീപം കടലിൽമുങ്ങിയ ഉരുവിലെ തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. മംഗലാപുരത്ത് നിന്ന് കെട്ടിടനിർമ്മാണ സാമഗ്രികളുമായി ലക്ഷദ്വീപിലേക്ക് പോയ ‘വരാർത്തരാജൻ’ എന്ന ചരക്ക് യാനമാണ് മുങ്ങിയത്. ഉടമ നൽകിയ സന്ദേശത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് സേന വാന നിരീക്ഷണം നടത്തിയാണ് ജലപ്പരപ്പിലൂടെ ഒഴുകിനടക്കുകയായിരുന്ന എട്ടു തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. തമിഴ്നാട് കടലൂർ സ്വദേശികളായ ഭാസ്കരൻ (62), നാഗലിംഗം (57), നല്ലമുത്തു ഗോപാൽ (60), വിചേഷ് (32), അജിത്കുമാർ ശക്തിവേൽ (25), കുപ്പു രാമൻ (56), മണി ദേവൻ…

    read more

  • യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്; ഒരാൾ കൂടി കസ്റ്റഡിയിൽ

    യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്; ഒരാൾ കൂടി കസ്റ്റഡിയിൽ

    ആലുവ: യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. തട്ടിക്കൊണ്ടുപോയ പ്രതികൾ തിരുവനന്തപുരത്തു വച്ചാണ് രക്ഷപ്പെട്ടത്‌. ഇവർ കേരളം വിട്ടോയെന്നും അറിയില്ല. പ്രതികൾ തിരുവനന്തപുരം സ്വദേശികളാണെന്ന് സ്ഥിരീകരിച്ചതായാണ് അറിയുന്നത്. അതിനാൽ തന്നെ ഇവരെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘം പോയിട്ടുണ്ട്. എത്രയും വേഗം പ്രതികൾ കുടുങ്ങുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇതിനിടയിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ട് പോകാൻ ഇന്നോവ കാർ ഏർപ്പാടാക്കി കൊടുത്ത രണ്ടു പേരെ തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം…

    read more