Ernakulam News

  • റോഡ് മുറിച്ച് കടക്കുമ്പോൾ  ബൈക്കിടിച്ച് ലോട്ടറിവിൽപ്പനക്കാരൻ മരിച്ചു

    റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്കിടിച്ച് ലോട്ടറിവിൽപ്പനക്കാരൻ മരിച്ചു

    അങ്കമാലി: റോഡ് മുറിച്ച് കടക്കുമ്പോൾ  ബൈക്കിടിച്ച് ലോട്ടറിവിൽപ്പനക്കാരൻ മരിച്ചു. അങ്കമാലി വാപ്പാലശ്ശേരി കോളനിയിൽ കാഞ്ഞിലി  വീട്ടിൽ വേലായുധനാണ് (  71 ) മരിച്ചത്.  ബുധനാഴ്ച രാവിലെ  10. 30ന് അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിക്ക് സമീപമായിരുന്നു അപകടം. അങ്കമാലിയിലേക്ക് വരുകയായിരുന്നു ബൈക്കാണ് വേലായുധനെ ഇടിച്ച് തെറിപ്പിച്ചത്. റോഡിൽ തെറിച്ച് തലതല്ലി വീണ വേലായുധനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രമ. മക്കൾ: സീമ, സുരേഖ. മരുമക്കൾ: രാജീവ് പറവൂർ,…

    read more

  • ലൈംഗികാതിക്രമ ഇരകളുടെ പരിശോധന: ഗൈനക്കോളജിസ്റ്റുകളുടെ ഹരജി തള്ളി

    ലൈംഗികാതിക്രമ ഇരകളുടെ പരിശോധന: ഗൈനക്കോളജിസ്റ്റുകളുടെ ഹരജി തള്ളി

    കൊച്ചി: ലൈംഗികാതിക്രമ സംഭവങ്ങളിൽ ഇരകളുടെ വൈദ്യപരിശോധനക്ക് ഗൈനക്കോളജിസ്റ്റുകൾക്ക് മാത്രം അധികാരം നൽകുന്ന പ്രോട്ടോകോൾ ഭേദഗതിക്കെതിരായ ഹരജി ഹൈകോടതി തള്ളി. 2019ലെ കേരള മെഡിക്കോ – ലീഗൽ പ്രൊട്ടോകോളിലെ ബന്ധപ്പെട്ട ഭേദഗതി നിയമവിരുദ്ധവും അനുചിതവും ദേശീയ- അന്തർദേശീയ മാർഗരേഖക്ക് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ മേഖലയിലെ ഒരു കൂട്ടം ഗൈനക്കോളജിസ്റ്റുകൾ നൽകിയ ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തള്ളിയത്. എല്ലാ പീഡന കേസുകളിലും ഈ ഭേദഗതി ബാധകമാക്കിയിട്ടില്ലെന്നും ലൈംഗിക ബന്ധം നടന്നിട്ടുള്ള കേസുകളിൽ മാത്രമാണ് വ്യവസ്ഥ ബാധകമെന്നുമുള്ള സർക്കാറിന്‍റെയും പൊലീസിന്‍റെയും…

    read more

  • പോക്സോ കേസ് പ്രതിക്ക് 31 വർഷം തടവ്

    പോക്സോ കേസ് പ്രതിക്ക് 31 വർഷം തടവ്

    മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം തടവും പിഴയും. കുട്ടമ്പുഴ ആനക്കയം നൂറേക്കർ ഭാഗത്ത് തുമ്പാരത്ത് വീട്ടിൽ ടി.എൻ. രാജേഷിനെയാണ് (44 ശിക്ഷിച്ചത്. 30 വർഷം കഠിനതടവും ഒരു വർഷം സാധാരണ തടവും 1,50,000 രൂപ പിഴയുമാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജ് പി.വി. അനീഷ് കുമാർ വിധിച്ചത്. 2019 മാർച്ച് 31 മുതൽ മെയ് 29 വരെയുള്ള കാലയളവിൽ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ.…

    read more

  • കടലിൽ മുങ്ങിയ ഉരുവിലെ എട്ട് തൊഴിലാളികളെ രക്ഷിച്ചു

    കടലിൽ മുങ്ങിയ ഉരുവിലെ എട്ട് തൊഴിലാളികളെ രക്ഷിച്ചു

    ഫോർട്ട്കൊച്ചി: ലക്ഷദ്വീപിന് സമീപം കടലിൽമുങ്ങിയ ഉരുവിലെ തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. മംഗലാപുരത്ത് നിന്ന് കെട്ടിടനിർമ്മാണ സാമഗ്രികളുമായി ലക്ഷദ്വീപിലേക്ക് പോയ ‘വരാർത്തരാജൻ’ എന്ന ചരക്ക് യാനമാണ് മുങ്ങിയത്. ഉടമ നൽകിയ സന്ദേശത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് സേന വാന നിരീക്ഷണം നടത്തിയാണ് ജലപ്പരപ്പിലൂടെ ഒഴുകിനടക്കുകയായിരുന്ന എട്ടു തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. തമിഴ്നാട് കടലൂർ സ്വദേശികളായ ഭാസ്കരൻ (62), നാഗലിംഗം (57), നല്ലമുത്തു ഗോപാൽ (60), വിചേഷ് (32), അജിത്കുമാർ ശക്തിവേൽ (25), കുപ്പു രാമൻ (56), മണി ദേവൻ…

    read more

  • യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്; ഒരാൾ കൂടി കസ്റ്റഡിയിൽ

    യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്; ഒരാൾ കൂടി കസ്റ്റഡിയിൽ

    ആലുവ: യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. തട്ടിക്കൊണ്ടുപോയ പ്രതികൾ തിരുവനന്തപുരത്തു വച്ചാണ് രക്ഷപ്പെട്ടത്‌. ഇവർ കേരളം വിട്ടോയെന്നും അറിയില്ല. പ്രതികൾ തിരുവനന്തപുരം സ്വദേശികളാണെന്ന് സ്ഥിരീകരിച്ചതായാണ് അറിയുന്നത്. അതിനാൽ തന്നെ ഇവരെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘം പോയിട്ടുണ്ട്. എത്രയും വേഗം പ്രതികൾ കുടുങ്ങുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇതിനിടയിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ട് പോകാൻ ഇന്നോവ കാർ ഏർപ്പാടാക്കി കൊടുത്ത രണ്ടു പേരെ തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം…

    read more

  • യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: മൂന്നുപേർ പിടിയിൽ

    യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: മൂന്നുപേർ പിടിയിൽ

    വൈപ്പിൻ: വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച മൂന്നംഗസംഘം പിടിയിൽ. ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പിൽ അജ്മൽ (27), വൈലോപ്പിള്ളി വീട്ടിൽ മഹാദേവ് (25), തുരുത്തുങ്കൽ ആദർശ് (23) എന്നിവരെയാണ് മുനമ്പം പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി എട്ടോടെ ചെറായി ദേവസ്വം നടക്ക് വടക്കുഭാഗത്താണ് സംഭവം. ചെറായിയിലെ വീട്ടിൽനിന്ന് ചെറായി ദേവസ്വംനട ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന യുവതിയോട് ലിഫ്റ്റ് വേണമോയെന്ന് ചോദിച്ച് കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് പരാതി.  

    read more

  • വാളകത്ത് ബാങ്കിലും എ.ടി.എമ്മിലും മോഷണശ്രമം

    വാളകത്ത് ബാങ്കിലും എ.ടി.എമ്മിലും മോഷണശ്രമം

    മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയ പാതയോരത്തെ വാളകം കവലയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിലും എ.ടി.എമ്മിലും മോഷണ ശ്രമം. എ.ടി.എം ഭാഗികമായി തകർത്തു. ബാങ്കിന്‍റെ ജനൽ ചില്ലുകളും മുൻ വശത്തെ ഷട്ടറും തകർക്കാൻ ശ്രമം നടന്നങ്കിലും അകത്തു കയറാനായില്ല. തിങ്കളാഴ്ച പുലർച്ച ഒന്നിനും രണ്ടിനും ഇടയിലാണ് സംഭവം. കല്ല് ഉപയോഗിച്ച് എ.ടി.എം ഇടിച്ചുതകർക്കുകയായിരുന്നു. ഇതോടെ എ.ടി.എമ്മിന്‍റെ കുറെ ഭാഗം പൂർണമായി തകർന്ന നിലയിലാണ്. പണം നഷ്ടപ്പെട്ടിട്ടില്ല. എ.ടി.എമ്മിലെ കാമറ നീക്കം ചെയ്ത നിലയിലാണ്. കാമറകളിൽ ഒന്ന് ബാങ്കിന് പുറകുവശത്ത് ഉപേക്ഷിച്ച…

    read more

  • യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി

    യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി

    തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഉദയംപേരൂർ പുല്ലുകാട്ട് അമ്പലത്തിനടുത്ത് പുല്ലുകാട്ട് വീട്ടിൽ വിബിൻ രാഘവൻ (32)നെയാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയും പ്രതിയും തമ്മിലുണ്ടായിരുന്ന പ്രണയബന്ധത്തിൽ നിന്നും യുവതി പിൻമാറിയതിന്റെ വൈരാഗ്യത്തിൽ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ മർദ്ദിച്ച് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായർ വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. ഉദയംപേരൂർ പൊലീസ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള…

    read more

  • എറണാകുളം ജില്ലയിൽ അന്തർ സംസ്ഥാനക്കാരുടെ വിവരശേഖരണം സ്തംഭിച്ചു

    എറണാകുളം ജില്ലയിൽ അന്തർ സംസ്ഥാനക്കാരുടെ വിവരശേഖരണം സ്തംഭിച്ചു

    കൊച്ചി: ലക്ഷ്യം നേടാനാകാതെ ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം. തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച വിവരശേഖരണമാണ് സ്തംഭനാവസ്ഥ‍യിലായത്. വകുപ്പിന്‍റെ അനാസ്ഥയും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും നിസ്സഹകരണവുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം അന്തർസംസ്ഥാനക്കാർ പണിയെടുക്കുന്ന ജില്ലയാണ് എറണാകുളം. മുമ്പ് പലവട്ടം പ്രഖ്യാപിച്ച രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ ആഗസ്റ്റ് മുതലാണ് വീണ്ടും സജീവമാക്കാൻ തീരുമാനിച്ചത്. ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമായിരുന്നു ഇതിന് കാരണം. എന്നാൽ, പ്രഖ്യാപനത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുന്നതിൽ വകുപ്പിന് സംഭവിച്ച വീഴ്ചയാണ് ഇക്കുറിയും…

    read more

  • പെരുമ്പാവൂർ മണ്ഡലം: 82 ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു

    പെരുമ്പാവൂർ മണ്ഡലം: 82 ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു

    പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലുമായി 82 ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 1.75 കോടി അനുവദിച്ചതായും അടുത്ത ആഴ്ച മുതല്‍ ഇവ സ്ഥാപിച്ചു തുടങ്ങുമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അമ്പതോളം സ്ഥലങ്ങളില്‍ അനുവദിച്ചതിന് പുറമെയാണിത്. വരും വര്‍ഷങ്ങളില്‍ പെരുമ്പാവൂരിലൂടെ കടന്നുപോകുന്ന പ്രധാനപാതകളായ എം.സി റോഡും എ.എം റോഡും പൂര്‍ണമായും പ്രകാശപൂരിതമാക്കാതിനുള്ള പദ്ധതികള്‍ പൊതുജന പങ്കാളിത്തത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. നഗരസഭയിലെ പൂപ്പാനി റോഡില്‍ റേഡിയോ കിയോസ്‌കിന് സമീപം, ഇരിങ്ങോള്‍ പോസ്റ്റ്…

    read more