Ernakulam News

  • ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് തിരക്കിൽ; കാക്കനാട് മേഖലയിൽ 
മണ്ണ് മാഫിയയും ‘തിരക്കിലാണ്’

    ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് തിരക്കിൽ; കാക്കനാട് മേഖലയിൽ മണ്ണ് മാഫിയയും ‘തിരക്കിലാണ്’

    കാക്കനാട്: ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് തിരക്കിലേക്ക് മാറിയതോടെ കാക്കനാട് മേഖലയിൽ മണ്ണുമാഫിയ വീണ്ടും തലപൊക്കുന്നു. വന്‍ കുന്നുകള്‍ ഇടിച്ചുനിരത്തി ദിനംപ്രതി നൂറോളം ലോഡ് മണ്ണാണ് ഇവിടെനിന്ന് കയറ്റിക്കൊണ്ടു പോകുന്നത്. വിവിധ സ്ഥലങ്ങളിൽ ഇടുങ്ങിയ റോ‍ഡിലൂടെ ടിപ്പറുകൾ നിരന്തരം പായുന്നതിനാൽ പൊടിശല്യം മൂലം നാട്ടുകാർ ദുരിതത്തിലാണ്. ഭൂവുടമകള്‍ക്ക് തുച്ഛമായ തുക നല്‍കി ഇടനിലക്കാര്‍ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍. വില്ലേജ്, താലൂക്ക് ഉദ്യോഗസ്ഥരാകട്ടെ തെരഞ്ഞെടുപ്പ് തിരക്കിലും. നിയമങ്ങളുടെ പഴുതുകള്‍ മുതലാക്കിയാണ് പലയിടങ്ങളിലും മണ്ണെടുപ്പ്. വീടുനിർമാണത്തിനെന്ന പേരിലാണ്…

    read more

  • ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒരാൾ പിടിയിൽ

    ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒരാൾ പിടിയിൽ

    വൈപ്പിൻ: ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് കാക്കിട്ടിരിമല മാമ്പുള്ളി ഞാലിൽ വീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് (55) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവൈപ്പ് സ്വദേശിയായ യുവാവിൽ നിന്ന് 10 ലക്ഷത്തിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഓൺലൈനായി ഗൂഗിൾ പ്രമോഷൻ ചെയ്യാൻ താല്പര്യമുണ്ടോ എന്ന മെസ്സേജും, ലിങ്കും അയച്ചു കൊടുക്കുകയാണ് ആദ്യം ഇയാൾ ചെയ്തത്. തുടർന്ന് ഗൂഗിൾ പ്രമോഷൻ നടത്തിച്ചു. അതിന് ചെറിയ തുക പ്രതിഫലവും നൽകി. പിന്നീട് കൂടുതൽ…

    read more

  • നിസ്സാരനേട്ടത്തിന് ബാങ്ക് അക്കൗണ്ടുകൾ വിൽപന
നടത്തുന്നവരെ കാത്തിരിക്കുന്നത് നടപടി

    നിസ്സാരനേട്ടത്തിന് ബാങ്ക് അക്കൗണ്ടുകൾ വിൽപന നടത്തുന്നവരെ കാത്തിരിക്കുന്നത് നടപടി

    ആലുവ: നിസ്സാര നേട്ടത്തിന് ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തുന്നവർ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ല പൊലീസ്. ഇത്തരത്തിൽ വിൽപ്പന നടത്തിയ നിരവധി അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം റൂറൽ സൈബർ പൊലീസ് പിടികൂടിയ ഓൺലൈൻ തട്ടിപ്പുകേസിലെ പ്രതികൾ ഇത്തരത്തിൽ അക്കൗണ്ട് വിൽപ്പന നടത്തിയവരാണ്. ഇവരിൽ നിന്നും അക്കൗണ്ടുകൾ വാങ്ങിയവർ നിരവധി ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. അതിൽ വലിയൊരു പങ്കും തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട ഇടപാടുകളാണ്. അക്കൗണ്ട് വിറ്റവർ ഇപ്പോൾ ജയിലിലുമാണ്. ഇത്തരത്തിൽ കൂടുതലും അക്കൗണ്ട് വിൽക്കുന്നത് കോളജ്…

    read more

  • ലൈംഗിക അതിക്രമം; മദ്റസ അധ്യാപകൻ അറസ്റ്റിൽ

    ലൈംഗിക അതിക്രമം; മദ്റസ അധ്യാപകൻ അറസ്റ്റിൽ

    വൈപ്പിൻ: മതപഠന ക്ലാസിലെ ഏഴും ഒമ്പതും വയസ്സുള്ള സഹോദരങ്ങളെ ലൈംഗിക അതിക്രമത്തിനു വിധേയനാക്കിയ മദ്റസ അധ്യാപകൻ അറസ്റ്റിൽ. ചെറായിയിലെ മദ്റസ അധ്യാപകനായ കാക്കനാട് തെങ്ങോട് പുതുമനപ്പറമ്പിൽ യൂസഫിനെയാണ് (44) മുനമ്പം പൊലീസ്  അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    read more

  • തട്ടിപ്പുകേസ് പ്രതി പിടിയിൽ

    തട്ടിപ്പുകേസ് പ്രതി പിടിയിൽ

    മട്ടാഞ്ചേരി: തട്ടിപ്പുകേസിൽ ജാമ്യമെടുത്ത് മുങ്ങിനടന്ന മട്ടാഞ്ചേരി പനയപ്പിള്ളിയിൽ താമസിച്ചിരുന്ന വിജയലക്ഷ്മിയെ (60) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. 2009ൽ മട്ടാഞ്ചേരി സ്വദേശിനിയായ സ്ത്രീയെ കബളിപ്പിച്ച് 21 പവനും അരലക്ഷം രൂപയും തട്ടിയ കേസിൽ പ്രതിയാണ് വിജയലക്ഷ്മി. ഈ കേസിൽ കോടതിയിൽനിന്ന് ജാമ്യംനേടി കോടതിയിൽ ഹാജരാകാതെ തമിഴ്നാട്ടിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. 13 വർഷത്തിനുശേഷം മട്ടാഞ്ചേരി പനയപ്പിള്ളിയിൽ വാടക വീട്ടിൽനിന്ന് മട്ടാഞ്ചേരി അസി.കമീഷ്ണർ കെ.ആർ. മനോജ്, പൊലീസ് ഇൻസ്പെക്ടർ എ.വി. ബിജു, എസ്.ഐ ജയപ്രസാദ്, സിവിൽ പൊലീസ് ഓഫിസർമാരായ…

    read more

  • തട്ടുകടയിൽ വാക്തർക്കം; കടയുടമക്ക് കുത്തേറ്റു

    തട്ടുകടയിൽ വാക്തർക്കം; കടയുടമക്ക് കുത്തേറ്റു

    കാക്കനാട്: തട്ടുകട ജീവനക്കാരിയോട് മോശമായി പെരുമാറിയതിനെ ചോദ്യംചെയ്ത തട്ടുകട ഉടമക്ക്  കുത്തേറ്റു. കടയുടമ എൻ.ജി.ഒ ക്വാർട്ടേഴ്സ് മേലേകല്ലൂർ സന്തോഷിനാണ് (40) കുത്തേറ്റത്. സംഭവത്തിൽ കൊല്ലം പരവൂർ സ്വദേശി  തെക്കേമുളളിയിൽ വീട്ടിൽ അബ്ദുൽ വാഹിദിനെ (37) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 11ന് കാക്കനാട് ഐ.എം.ജി ജങ്ഷനിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രതി ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത തട്ടുകട ഉടമ സന്തോഷുമായി പ്രതി വാക്തർക്കമായി. തുടർന്നാണ് കത്തിക്കുത്തിൽ കലാശിച്ചത്. നെഞ്ചിലും കൈയിലും തുടയിലും കുത്തേറ്റ…

    read more

  • കാപ്പ ചുമത്തി നാടുകടത്തി

    കാപ്പ ചുമത്തി നാടുകടത്തി

    പെരുമ്പാവൂർ: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കൂവപ്പടി ആലാട്ടുചിറ തേനൻവീട്ടിൽ ജോമോനെയാണ് (34) ഒമ്പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. നാലു വർഷത്തിനുള്ളിൽ കോടനാട്, കാലടി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന്, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. നവംബറിൽ കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ഒരാളെ തട്ടിക്കൊണ്ടുപോയി കവർച്ച…

    read more

  • കിടക്ക നിർമാണക്കമ്പനിയിൽ തീപിടിത്തം

    കിടക്ക നിർമാണക്കമ്പനിയിൽ തീപിടിത്തം

    അങ്കമാലി: ചെമ്പന്നൂർ സിഡ്കോ വ്യവസായ മേഖലയിലെ കിടക്ക നിർമാണക്കമ്പനിയിൽ തീപിടിത്തം. ആളപായമില്ല. അഗ്നിരക്ഷ സേന യൂനിറ്റുകളെത്തിയാണ് തീയണച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. സ്പോഞ്ചും പഞ്ഞിയും ചകിരിയും അനുബന്ധ അസംസ്കൃത വസ്തുക്കളും ശേഖരിച്ച ഗോഡൗണിലായിരുന്നു അഗ്നിബാധയുണ്ടായത്. പുതുതായി ആരംഭിച്ച കമ്പനിയായിരുന്നു. അതിനാൽ കൂടുതൽ സ്റ്റോക്കുണ്ടായിരുന്നില്ല. ഗോഡൗണിൽനിന്ന് പുകയുയരുന്നത് കണ്ട് തൊഴിലാളികൾ ഓടിയെത്തിയപ്പോൾ അസംസ്കൃത വസ്തുക്കളിൽ പൂർണമായും തീപടർന്നിരുന്നു.   തീയണക്കാൻ തൊഴിലാളികൾ നടത്തിയ ശ്രമം പരാജയപ്പെട്ടു. വിവരമറിഞ്ഞ് അങ്കമാലി അഗ്നിരക്ഷ സേനയെത്തിയെങ്കിലും തീപടരുകയായിരുന്നു. അതിവേഗം തീബാധിക്കുന്ന അസംസ്കൃത വസ്തുക്കളായതിനാൽ…

    read more

  • നിക്ഷേപം തിരിച്ചു നൽകിയില്ല; സഹകരണ സംഘം ഓഫിസിൽ കുടുംബത്തിന്‍റെ ആത്മഹത്യശ്രമം

    നിക്ഷേപം തിരിച്ചു നൽകിയില്ല; സഹകരണ സംഘം ഓഫിസിൽ കുടുംബത്തിന്‍റെ ആത്മഹത്യശ്രമം

    അങ്കമാലി: അർബൻ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാത്തതിനെത്തുടർന്ന് കുടുംബമൊന്നാകെ സംഘം ഓഫിസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അയ്യമ്പുഴ സ്വദേശി അഗസ്റ്റിനും കുടുംബാംഗങ്ങളും കയറുകളുമായെത്തി കൂട്ട ആത്മഹത്യക്കൊരുങ്ങിയത്. മക്കളുടെ പഠനവും ഭാവിയും ലക്ഷ്യമാക്കി ആകെയുള്ള ഒമ്പതുലക്ഷത്തോളം രൂപയാണ് സംഘത്തിൽ നിക്ഷേപിച്ചിരുന്നത്. പല കാലാവധികൾ പറഞ്ഞെങ്കിലും പണം കിട്ടിയില്ല. മാർച്ച് മാസത്തിനുള്ളിൽ നിക്ഷേപം തിരിച്ചുനൽകാമെന്ന് ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, വീണ്ടും സമീപിച്ചപ്പോൾ അധികൃതർ നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നു. പണം തിരിച്ചുകിട്ടാൻ സാധ്യത…

    read more

  • പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു

    പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു

    അത്താണി: പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം വയോധികയെ ആക്രമിച്ച് മൂന്ന് പവന്റെ സ്വർണമാല കവർന്ന് രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി അത്താണി കൽപ്പക നഗർ കിഴക്കേടത്ത് വീട്ടിൽ ചന്ദ്രശേഖരന്റെ ഭാര്യ വത്സല കുമാരിയുടെ (65) മാലയാണ് പിന്നിൽ വന്ന അക്രമി കവർന്നെടുത്തത്. വെള്ളിയാഴ്ച ഉച്ചക്ക് 2.45ഓടെ കൽപ്പനഗർ റോഡിലായിരുന്നു സംഭവം. പാടത്ത് കെട്ടിയിരുന്ന പശുവിന്  വെള്ളം കൊടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷതമായ കവർച്ചക്ക് വത്സലകുമാരി ഇരയായത്. പിന്നിലൂടെ ബൈക്കിലെത്തിയ സംഘത്തിലെ ഒരാൾ അടുത്തെത്തി മതിലിനോട് ചേർത്തു നിർത്തി കഴുത്തിൽ കുത്തിപ്പിടിച്ച്…

    read more