Ernakulam News

  • ഗതാഗതതടസ്സം സൃഷ്ടിച്ച് ദീർഘദൂര സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്

    ഗതാഗതതടസ്സം സൃഷ്ടിച്ച് ദീർഘദൂര സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്

    കളമശ്ശേരി: സംസ്ഥാനത്തിന് പുറത്തേക്ക് യാത്രക്കാരുമായി പോകുന്ന ദീർഘദൂര സ്വകാര്യ ബസുകൾ ആളെ കയറ്റാൻ നിരനിരയായി നിർത്തിയിടുന്നത് മറ്റു വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ദേശീയപാത നോർത്ത് കളമശ്ശേരിയിൽ ആലുവ ഭാഗത്തേക്കുള്ള സിഗ്നലിന് സമീപത്താണ് തടസ്സം സൃഷ്ടിച്ചുള്ള ദീർഘദൂര ബസുകളുടെ നിര. വൈകീട്ടോടെ യാത്രക്കാരെ കയറ്റാൻ എത്തുന്ന ബസുകൾ രാത്രി പതിനൊന്ന് വരെ തുടരും. ഇതിൽ ചില സമയങ്ങളിൽ ഒന്നിൽ കൂടുതൽ ബസുകൾ ഒരു സമയത്ത് സ്ഥലത്തെത്തും. ഇത് മൂന്നും നാലും വരെയാകും. ഈ സമയം ബസ്റ്റോപ്പിന് സമീപത്തായതിനാൽ മറ്റു…

    read more

  • 15 മണിക്കൂർ കിണറ്റിൽ; ഒടുവിൽ കാട്ടാനക്ക് പുതുജീവൻ

    15 മണിക്കൂർ കിണറ്റിൽ; ഒടുവിൽ കാട്ടാനക്ക് പുതുജീവൻ

    കോതമംഗലം: 15 മണിക്കൂറിലേറെ നീണ്ട ഉദ്വേഗഭരിതരംഗങ്ങൾക്കൊടുവിൽ കിണറ്റിൽ വീണ കാട്ടാനയെ കരക്കെത്തിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയിൽ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ വെള്ളിയാഴ്ച പുലർച്ച വീണ കാട്ടാനയെയാണ് വൈകീട്ട് 5.30 ഓടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറിന്‍റെ ഒരുവശം ഇടിച്ച് കരക്ക് എത്തിച്ചത്. കരക്ക് കയറിയ ആനയെ ജനവാസ മേഖലയിലൂടെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് തുരത്തി. മയക്കുവെടി െവച്ച് വാഹനത്തിൽ കയറ്റി മാറ്റുമെന്ന വാക്ക് പാലിക്കാത്തതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. കോട്ടപ്പാറ…

    read more

  • അഭിഭാഷകരെ ആക്രമിച്ച കേസിൽ ഹോട്ടലുടമ അറസ്റ്റിൽ

    അഭിഭാഷകരെ ആക്രമിച്ച കേസിൽ ഹോട്ടലുടമ അറസ്റ്റിൽ

    കൊച്ചി: അഭിഭാഷകരെ ആക്രമിച്ച കേസിൽ ഹോട്ടലുടമയെ അറസ്റ്റ് ചെയ്തു. എറണാകുളം ബോൾഗാട്ടി ജങ്ഷനിലുള്ള ബോൾഗാട്ടി ഫുഡ്‌ സ്റ്റാൾ ഉടമ എളമക്കര കീർത്തിനഗർ സേഫ് വേ അപ്പാർട്മെൻറിൽ കണ്ണാട്ടിൽ വീട്ടിൽ യുസഫ് മുഹമ്മദ്‌ (41) ആണ് മുളവുകാട് പൊലീസിന്‍റെ പിടിയിലായത്. 2023 ഡിസംബർ മൂന്നിന് കോഴിക്കോട് സ്വദേശികളായ അഭിഭാഷകർ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയപ്പോഴായിരുന്നു സംഭവം. അവരുടെ ഇരുചക്രവാഹനം ഹോട്ടലുടമയുടെ സുഹൃത്തുക്കൾ തള്ളിമറിച്ചിട്ടത് ചോദ്യം ചെയ്തതിന്‍റെ വിരോധത്തിൽ ഹോട്ടലുടമയും ജോലിക്കാരും സുഹൃത്തുക്കളും ചേർന്ന് അഭിഭാഷകരെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്നാണ് പരാതി.…

    read more

  • ആകാംക്ഷയുടെ രാപ്പകൽ;
പ്രതിഷേധച്ചൂടിൽ വിയർത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ

    ആകാംക്ഷയുടെ രാപ്പകൽ; പ്രതിഷേധച്ചൂടിൽ വിയർത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ

    കോതമംഗലം: കോട്ടപ്പടി മുട്ടത്ത് പാറയിൽ വെള്ളിയാഴ്ച പുലർച്ച രണ്ട് മണിയോടെ കിണറ്റിൽ വീണ ആനയെ കാണാനും ആനയെ കരക്ക് കയറ്റുന്നതറിയാനും എത്തിച്ചേർന്നത് ആയിരങ്ങൾ. വനമേഖലയിൽ നിന്ന് നാല് കിലോമീറ്ററോളം മാറി ജനവാസ മേഖലയിലെ കിണറ്റിലാണ് ആന വീണത്. കേട്ടറിഞ്ഞ സ്ത്രീകളും കുട്ടികളും അടക്കം ആനയെ കാണുന്നതിന് മുട്ടത്ത് പാറ സ്കൂളിന് സമീപത്തെ പൂലാഞ്ഞി കുഞ്ഞപ്പന്‍റെ പറമ്പിലെ കിണറിന് സമീപത്തേക്ക് എത്തുകയായിരുന്നു. നേരം പുലർന്നതോടെ വിവിധ ദിക്കുകളിൽ നിന്ന് ആനയെ കാണാൻ ആളുകൾ എത്തിതുടങ്ങി. പുലർച്ച തന്നെ ആനയെ…

    read more

  • കാലടി ‘ബ്ലോക്ക് ’
പഞ്ചായത്തായി മാറുന്നു

    കാലടി ‘ബ്ലോക്ക് ’ പഞ്ചായത്തായി മാറുന്നു

    കാലടി: എം.സി റോഡില്‍ ഗതാഗത തടസ്സം രൂക്ഷമായതോടെ കാലടി ‘ബ്ലോക്ക്’ പഞ്ചായത്തായി മാറുന്നു. രണ്ടാഴ്ചയിലേറെയായി തുടരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവത്തതിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്. 24 മണിക്കൂറും ഗതാഗതം ഇഴഞ്ഞ് നീങ്ങുന്ന നിലയിലാണ്. സ്വകാര്യ ബസുകള്‍ക്ക് ഒറ്റ ദിവസം പോലും ട്രിപ്പുകള്‍ പൂര്‍ത്തീകരിച്ച് സർവിനടത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പറയുന്നു. കാലടിയില്‍ അനുഭവപ്പെട്ടിരുന്ന ഗതാഗത സ്തംഭനം ഇപ്പോള്‍ മറ്റൂര്‍ ജംഗ്ഷനിലും പതിവായി. ഈസ്റ്റര്‍, പെരുന്നാൾ ആഘോഷങ്ങളും മലയാറ്റൂര്‍…

    read more

  • ചേന്ദമംഗലം കവലയിൽ അപകടം പതിവാകുന്നു; റോഡ് വികസനം അകലെ

    ചേന്ദമംഗലം കവലയിൽ അപകടം പതിവാകുന്നു; റോഡ് വികസനം അകലെ

    പറവൂർ: നഗരത്തിലെ തിരക്കേറിയ കവലകളിലൊന്നായ കിഴക്കെ നാലുവഴി എന്നു വിളിപ്പേരുള്ള ചേന്ദമംഗലം കവലയിൽ അപകടം പതിവാകുന്നു. അവസാനമായി വ്യാഴാഴ്ച പുലർച്ചേ 3.30ന് ഉണ്ടായ അപകടത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്ര ഏജൻറ് നന്തികുളങ്ങര കുറുപ്പംതറ സോമനാണ് (72) മരിച്ചത്. കാറിലിടിച്ച് നിയന്ത്രണം വിട്ട മൊബൈൽ പൈലിങ് ട്രക്ക് സൈക്കിൾ യാത്രികനായ സോമനെ ഇടിച്ചശേഷം സമീപത്തെ 100 വർഷത്തോളം പഴക്കമുള്ള ‘കല്ലുങ്കൽ ബിൽഡിങ്’ എന്ന വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം ശക്ത‌മായ മഴ പെയ്‌തിരുന്നു. വിതരണത്തിനായി…

    read more

  • മൂവാറ്റുപുഴയിൽ വണ്ടര്‍ വേള്‍ഡ് എക്സ്പോക്ക് തുടക്കം

    മൂവാറ്റുപുഴയിൽ വണ്ടര്‍ വേള്‍ഡ് എക്സ്പോക്ക് തുടക്കം

    മൂവാറ്റുപുഴ: പുത്തന്‍ അറിവും നയന മനോഹര കാഴ്ചകളും പകര്‍ന്ന് വണ്ടര്‍ വേൾഡ് എക്‌സ്‌പോക്ക് മൂവാറ്റുപുഴ നഗരസഭ സ്‌റ്റേഡിയത്തില്‍ തുടക്കമായി. അവധിക്കാലം ആഘോഷമാക്കാൻ ദൃശ്യ വിസ്മയ വിരുന്നൊരുക്കി 50,000 സ്‌ക്വയര്‍ഫീറ്റിലാണ് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ‘ബാഹുബലി’ സിനിമയുടെ അമരക്കാര്‍ നേരിട്ടൊരുക്കിയ ലണ്ടന്‍ പട്ടണത്തിന്റെ ഏറ്റവും വലിയ സിനിമ സൈറ്റാണ് എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണം. കൂടാതെ ലോക സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിസ്മയം ‘അവതാര്‍’ സിനിമയുടെ ദൃശ്യാവിഷ്‌കാരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാട്ടിനുള്ളിലെ മൃഗങ്ങളുമായി നേരിട്ട്…

    read more

  • അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

    അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

    കിഴക്കമ്പലം: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വാഴക്കുളം സൗത്ത് ഏഴിപ്രം എത്തിയിൽ വീട്ടിൽ റഫീകിനെയാണ് (48) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 2007ൽ അയൽവാസിയെ ഉലക്ക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ് കേസ്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വിദേശത്തേക്ക് കടന്നു. പിന്നീട് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 22 വർഷത്തോളം സൗദി അറേബ്യയിലായിരുന്നു. നാട്ടിലെത്തിയ ശേഷം വാടകക്ക് വീടെടുത്താണ് താമസിച്ചിരുന്നത്. ഇൻസ്പെക്ടർ മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒമാരായ എ.ആർ. ജയൻ,…

    read more

  • കൊച്ചി കോർപറേഷൻ സ്ഥിരംസമിതി ചെയർപേഴ്സൻ സുനിത ഡിക്സൺ രാജിവെച്ചു

    കൊച്ചി കോർപറേഷൻ സ്ഥിരംസമിതി ചെയർപേഴ്സൻ സുനിത ഡിക്സൺ രാജിവെച്ചു

    കൊച്ചി: കൊച്ചി കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും ആർ.എസ്.പി കൗൺസിലറുമായ സുനിത ഡിക്സൺ ചെയർപേഴ്സൻ സ്ഥാനം രാജിവെച്ചു. കഴിഞ്ഞ വർഷം രാജി വിവാദങ്ങൾ അരങ്ങേറിയിരുന്നെങ്കിലും ഒരുവർഷം പിന്നിടുമ്പോൾ അപ്രതീക്ഷിതമായാണ് രാജിനീക്കം. കഴിഞ്ഞ ജനുവരിയിൽ ഇവരുടെ രാജി യു.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെ തുടർന്ന് വലിയ വിവാദങ്ങളുണ്ടായിരുന്നു. പിന്നാലെ ഇവർക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയനീക്കവുമുണ്ടായിരുന്നുവെങ്കിലും അന്ന് നീക്കം പാളി. ഒന്നരവർഷത്തിനുശേഷം യു.ഡി.എഫിലെ മറ്റൊരു അംഗത്തിന് അധ്യക്ഷസ്ഥാനം നൽകാൻ ധാരണയുണ്ടെന്ന വാദമുയർത്തിയാണ് കഴിഞ്ഞ വർഷം ഇവരോട് യു.ഡി.എഫ് രാജി ആവശ്യപ്പെട്ടത്.…

    read more

  • ‘ആഘോഷങ്ങൾ അഭയാർഥി ക്യാമ്പായി മാറുന്ന ലോകത്തോടുള്ള ഐക്യദാർഢ്യം’

    ‘ആഘോഷങ്ങൾ അഭയാർഥി ക്യാമ്പായി മാറുന്ന ലോകത്തോടുള്ള ഐക്യദാർഢ്യം’

    കൊച്ചി: മാസത്തോളം നീണ്ട റമദാൻ വ്രതാനുഷ്ഠാനത്തിന്‍റെ ആത്മീയ ചൈതന്യവുമായി മുസ്ലിം സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഈദ്ഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വ്രതാനുഷ്ഠാനത്തിലൂടെ കൈവരിച്ച ആത്മവിശുദ്ധി ജീവിതത്തിലുടനീളം നിലനിർത്താൻ നമസ്കാരത്തിന് നേതൃത്വം നൽകിയ ഇമാമുമാർ ഉദ്ബോധിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് മാസപ്പിറവി കണ്ടതുമുതൽ മുസ്ലിം ഭവനങ്ങളും പള്ളികളും തക്ബീർ ധ്വനികളാൽ മുഖരിതമായി. പുതുവസ്ത്രങ്ങളണിഞ്ഞ് പള്ളികളിലെത്തിയവർ നമസ്കാരശേഷം പരസ്പരം ഹസ്തദാനം ചെയ്തും ആശ്ലേഷിച്ചും ബന്ധുവീടുകൾ സന്ദർശിച്ചും പെരുന്നാൾ ആശംസകൾ നേരുകയും സന്തോഷം പങ്കിടുകയും ചെയ്തു.…

    read more