Ernakulam News

  • റോഡ് പുറമ്പോക്ക് വീണ്ടും കൈയേറി

    റോഡ് പുറമ്പോക്ക് വീണ്ടും കൈയേറി

    മൂവാറ്റുപുഴ: കക്കടാശ്ശേരി-ഞാറക്കാട് റോഡിന്‍റെ നീവകരണത്തിന് അളന്നുതിരിച്ച പുറമ്പോക്ക് ഭൂമി വീണ്ടും സ്വകാര്യ വ്യക്തികൾ ൈകയേറി. സിദ്ധൻ പടിയിലാണ് രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ ഉൾപ്പെടെ ഭൂമി കൈയേറുന്നത്. ഇവിടത്തെ കൈയേറ്റം ഒഴിപ്പിച്ച് കല്ലിട്ടു തിരിച്ചിരുന്നതാണ്. ഇവിടെയാണ് വീണ്ടും കൈയേറ്റം നടത്തുന്നത്. ഇട്ട കല്ലുകൾ ഇളക്കി നീക്കിയാണ് കണ്ണായ സ്ഥലം കൈയേറുന്നത്. ആയവന പഞ്ചായത്തിന്‍റേതാണ് ഭൂമി. എന്നാൽ, കൈയേറ്റം നടന്നിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത്-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നിെല്ലന്നാണ് ആരോപണം. 68 കോടി ചെലവിൽ റീബിൽഡ് കേരള പദ്ധതി…

    read more

  • അഞ്ച് മാസം; ‘സ്നേഹിത’ അഭയമേകിയത് 658 അതിജീവിതകൾക്ക്

    അഞ്ച് മാസം; ‘സ്നേഹിത’ അഭയമേകിയത് 658 അതിജീവിതകൾക്ക്

    കൊച്ചി: അഞ്ച് മാസത്തിനിടെ ‘സ്നേഹിത’ അഭയമേകിയത് 650ഓളം അതിജീവിതകൾക്ക്. കേസുകളിൽ ഇരകളാക്കപ്പെട്ട 658 വനിതകളാണ് സംസ്ഥാനത്ത് കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിനുള്ള ഷെൽട്ടർ ഹോമുകളിൽ അഭയം തേടിയെത്തിയത്. ഇതിൽ ബഹുഭൂരിപക്ഷവും ഗാർഹിക പീഡന ഇരകളാണ്. ജനുവരി ഒന്നുമുതൽ മേയ് 31 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ പേർക്ക് അഭയമേകിയത് പാലക്കാട് സ്നേഹിതയിലാണ്. തനിയെ യാത്ര ചെയ്യേണ്ടിവന്ന 178 വനിതകൾക്കും ഇക്കാലയളവിൽ അതിഥികളായി അഭയം നൽകിയിട്ടുണ്ട്. ഇരകളാക്കപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി പരമാവധി ഒരാഴ്ചവരെ ഭക്ഷണത്തോടെയുള്ള താമസ…

    read more

  • നഗര റോഡുകളിലെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്ന് ഹൈകോടതി

    നഗര റോഡുകളിലെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്ന് ഹൈകോടതി

    കൊച്ചി: പൊതുമരാമത്തിന്‍റെ മാത്രമല്ല മെട്രോ, സ്മാർട്ട് സിറ്റി, കൊച്ചി കോർപറേഷൻ, വിശാല കൊച്ചി വികസന അതോറിറ്റി എന്നിവക്കുകീഴിൽ വരുന്ന റോഡുകളിലെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്ന് ഹൈകോടതി. നഗരത്തിലെ നടപ്പാതകളുടെ ശോച്യാവസ്ഥക്കും മാറ്റമുണ്ടാക്കണം. മഴക്കാലമായിട്ടും നടപ്പാതകൾ അപകട ഭീഷണി ഉയർത്തി തുടരുകയാണ്. കാൽനടക്കാർ അനുഭവിക്കുന്ന ദുരിതം അലോസരപ്പെടുത്തുന്നതാണ്. കാൽനടക്കാർക്ക് ഒരു വിലയും കൽപിക്കുന്നില്ലെന്ന് വേണം മനസ്സിലാക്കാൻ. കുറഞ്ഞപക്ഷം നടപ്പാതകൾ നടക്കാൻ പറ്റുന്ന രൂപത്തിലെങ്കിലുമാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നടപ്പാതകൾപോലെ റോഡിന്‍റെ മറ്റുഭാഗങ്ങളും പൂർണമായും ഉപയോഗയോഗ്യമായ അവസ്ഥയിലല്ല. കോടതിയുടെ…

    read more

  • ‘മാധ്യമം’ എഡിറ്റർക്കും പബ്ലിഷർക്കുമെതിരായ അപകീർത്തി കേസ് റദ്ദാക്കി

    ‘മാധ്യമം’ എഡിറ്റർക്കും പബ്ലിഷർക്കുമെതിരായ അപകീർത്തി കേസ് റദ്ദാക്കി

    കൊച്ചി: അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന പേരിൽ ‘മാധ്യമം’ എഡിറ്റർക്കും പബ്ലിഷർക്കുമെതിരെ നിലവിലിരുന്ന കേസ് ഹൈകോടതി റദ്ദാക്കി. യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തിയ പ്രക്ഷോഭത്തിന്‍റെയും പൊലീസിൽ നൽകിയ പരാതിയുടെയും നടപടിയുടെയും വാർത്ത നൽകിയതിന്‍റെ പേരിൽ തൃശൂർ തിരുവില്വാമല സ്വദേശിനി നൽകിയ പരാതിയിൽ  വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ പരിഗണനയിലുള്ള കേസാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്. പരാതിക്കാരിയുടെ അന്തസ്സിനെ ബാധിക്കുന്ന വിധത്തിൽ വാർത്ത നൽകിയെന്ന പേരിലായിരുന്നു കേസ്. ഇത്തരമൊരു വകുപ്പ് തങ്ങൾക്കെതിരെ നിലനിൽക്കില്ലെന്നും കേസ്…

    read more

  • തോട്ടാഞ്ചേരിയിലെ
ലഹരി മാഫിയക്കെതിരെ അമ്മമാർ

    തോട്ടാഞ്ചേരിയിലെ ലഹരി മാഫിയക്കെതിരെ അമ്മമാർ

    മൂവാറ്റുപുഴ: ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിൽപനക്കുമെതിരെ തോട്ടാഞ്ചേരി പ്രദേശത്തെ അമ്മമാരുടെ നിവേദനം. ആയവന പഞ്ചായത്തിലെ തോട്ടാഞ്ചേരിയിലെ മുന്നൂറോളം അമ്മമാരാണ് തങ്ങൾ ഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്ന് കാണിച്ച് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖേന മന്ത്രിക്ക് നിവേദനം നൽകിയത്. നിവേദനം തിങ്കളാഴ്ച എക്സൈസ് മന്ത്രി എം.ബി. രാജേഷിന് സമർപ്പിച്ചു. ലഹരി മാഫിയയുമായി ബന്ധപ്പെട്ട സാധാരണ വിഷയമായി ഇതിനെ കാണരുതെന്ന് നിവേദനത്തിനൊപ്പം നൽകിയ കത്തിൽ എം.എൽ.എ ചൂണ്ടിക്കാട്ടി. തോട്ടാഞ്ചേരി പ്രദേശത്തെ യുവാക്കളടക്കമുള്ളവർ ലഹരിക്കും ലഹരി മാഫിയക്കും അടിപ്പെടുന്നതും പൈശാചികമായ…

    read more

  • കരയിൽ നിറയുന്നു… നൊമ്പരവും പ്രതീക്ഷയും

    ദൂരെ വാഹനത്തിന്‍റെ ശബ്ദം കേട്ടാൽ അവരുടെ കണ്ണുകളിൽ പ്രതീക്ഷ വിടരും. തകർന്ന കടൽഭിത്തിക്ക് പരിഹാരവുമായെത്തുന്ന അധികാരികാളാണോയെന്നാണ് അവർക്കറിയേണ്ടത്. കഴിഞ്ഞ കാലങ്ങളിലെത്തിയ അധികൃതരൊക്കെ ശാശ്വത പരിഹാരങ്ങൾ നൽകാതെയാണ് മടങ്ങിയതെങ്കിലും ജനം ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. ‘കരഞ്ഞുകരഞ്ഞ് ഇനി ഞങ്ങൾക്ക് കണ്ണീരില്ല…’ അണിയൽ കടപ്പുറത്തെ കടൽകയറ്റ ബാധിത പ്രദേശത്ത് താമസിക്കുന്ന അഞ്ചുതൈക്കൽ വീട്ടിൽ തങ്കമ്മയുടെ വാക്കുകൾ നിരാശയുടേതായിരുന്നു. വെള്ളം കയറാതിരിക്കാൻ ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. മണൽവാടയുള്ളതിനാൽ കുറച്ച് പ്രദേശങ്ങളിലെ ആളുകൾക്ക് വലിയ പ്രയാസം ഇത്തവണയുണ്ടായില്ല. എന്നാൽ വലിയൊരു മേഖലയിലാകെ…

    read more

  • കളമശ്ശേരിയിൽ മെഡിക്കൽ വിദ്യാർഥികൾക്കടക്കം ഡെങ്കിപ്പനി
വ്യാപിക്കുന്നു

    കളമശ്ശേരിയിൽ മെഡിക്കൽ വിദ്യാർഥികൾക്കടക്കം ഡെങ്കിപ്പനി വ്യാപിക്കുന്നു

    കളമശ്ശേരി: നഗരസഭ പരിധിയിൽ മെഡിക്കൽ വിദ്യാർഥികൾക്കടക്കം ഡെങ്കിപ്പനി വ്യാപിക്കുന്നു. നിലവിൽ നിരവധി പേർ ചികിത്സയിലാണ്. ഗവ. മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന വാർഡിലാണ് ഏറെയും. ചുരുക്കം വാർഡുകൾ ഒഴികെ എല്ലായിടത്തും രോഗം വ്യാപിച്ചിരിക്കുന്നതായാണ് ആരോഗ്യ വിഭാഗം നൽകുന്ന സൂചന. നഗരസഭ ജീവനക്കാരിലും രോഗം പിടിപെട്ടിരിക്കുകയാണ്. ഈ അടുത്ത ദിവസങ്ങളിലാണ് രോഗവ്യാപനം സ്ഥിരീകരിച്ചത്. ഇതിനിടെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയവരുമുണ്ട്. 

    read more

  • പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

    പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

    എറണാകുളം: പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു. ഒഡിഷ സ്വദേശി ആകാശ് ഡിഗൽ (34) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഒഡിഷ സ്വദേശി അഞ്ജന നായിക് ഓടിരക്ഷപ്പെട്ടു. രാവിലെ ഏഴരയോടെ വട്ടക്കാട്ടുപടി നെടുംപുറത്താണ് സംഭവം നടന്നത്. ആകാശും അഞ്ജനയും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുത്തേറ്റ ആകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്‍റെ വാടക കെട്ടിടത്തിലാണ് ആകാശ് കുടുംബമായി താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തിലാണ് അഞ്ജനയും താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്…

    read more

  • പറവൂരിൽ ഗവ. കോളജ്:
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസിൽ

    പറവൂരിൽ ഗവ. കോളജ്: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസിൽ

    പറവൂർ: അധ്യയനവർഷത്തിന് തിങ്കളാഴ്ച തുടക്കമാവുമ്പോൾ അഞ്ചു വർഷം മുഖ്യമന്ത്രി നടത്തിയ ‘പറവൂരിൽ ഗവ. കോളജ്’ എന്നപ്രഖ്യാപനം ഇപ്പോഴും കടലാസിലുറങ്ങുന്നു. ദീർഘനാളായി പറവൂരിൽ പ്രവർത്തിച്ചുവന്ന കേസരി മെമോറിയൽ കോളജിന്റെ രണ്ടേക്കറോളം സ്ഥലവും കെട്ടിടങ്ങളും ഫർണിച്ചറും ട്രസ്റ്റ് സർക്കാറിന് വിട്ടുകൊടുക്കുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 2023 അധ്യയനവർഷം കോളജ് ആരംഭിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾക്ക് സർക്കാർ ഉറപ്പു നൽകിയെങ്കിലും സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി ആദ്യം മൂന്നു മാസത്തേക്ക് നീട്ടി വെക്കുകയും വീണ്ടും മൂന്ന് മാസവും പിന്നീട് ആറ് മാസവും നീട്ടി ഒരു…

    read more

  • ദിശാബോർഡുകൾ മറച്ച് തണൽ മരങ്ങൾ; കൈമലർത്തി അധികൃതർ

    ദിശാബോർഡുകൾ മറച്ച് തണൽ മരങ്ങൾ; കൈമലർത്തി അധികൃതർ

    മൂവാറ്റുപുഴ: തണൽ മരങ്ങൾ വളർന്ന് മരച്ചില്ലകൾ പടർന്നുപന്തലിച്ചതോടെ നഗരത്തിലെ സ്ഥലസൂചിക ബോർഡുകൾ പലതും കാണാമറയത്തായി. എം.സി. റോഡ് അടക്കം മൂന്നു സംസ്ഥാന പാതകളും ദേശീയ പാതയും കടന്നുപോകുന്ന നഗരത്തിലെ തണൽ മരങ്ങളാണ് ബോർഡുകൾ മറക്കുന്നത്. ഇതിനുപുറമെ, മരങ്ങൾ പലതും ഇലകളും ചില്ലകളും ഇടതൂർന്ന് വളർന്നതോടെ അപകട ഭീഷണിയും ഉയർത്തുകയാണ്. വെട്ടി നീക്കിയില്ലങ്കിൽ വാഹന യാത്രികർക്ക് ബുദ്ധിമുട്ടാകുന്ന വിധത്തിൽ റോഡുകളുടെ മധ്യത്തിലേക്ക് വളർന്നു പടർന്നു നിൽക്കുന്ന മരച്ചില്ലകൾ അപകടങ്ങൾക്കിടയാക്കും. റോഡിന്റെ പലഭാഗത്തും സ്ഥല സൂചിക ബോർഡുകൾ മരച്ചില്ലകൾക്കുള്ളിൽ മറഞ്ഞതുമൂലം ദൂരദിക്കുകളിൽ…

    read more