Ernakulam News

  • അങ്കമാലിയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ

    അങ്കമാലിയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ

    അങ്കമാലി: ടൂറിസ്റ്റ് ബസിൽ ലക്ഷങ്ങൾ വിലമതിക്കുന്ന രാസലഹരി (എം.ഡി.എം.എ) കടത്തുകയായിരുന്ന യാത്രക്കാരനെ എക്സൈസ് സംഘം പിടികൂടി. എറണാകുളം കലൂർ എസ്.ആർ.എം റോഡിൽ വട്ടത്താമുറി വീട്ടിൽ സഹൽ കരീമാണ് (29) പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന ബസിൽ നിന്ന് അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെയും ബാഗിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സിന്തറ്റിക് ഡ്രഗ്സ് ഇനത്തിൽപ്പെട്ട…

    read more

  • രാജ്യത്തെ ആദ്യ ജനറേറ്റിവ് എ.ഐ കോൺക്ലേവ് കൊച്ചിയിൽ

    രാജ്യത്തെ ആദ്യ ജനറേറ്റിവ് എ.ഐ കോൺക്ലേവ് കൊച്ചിയിൽ

    കൊച്ചി: രാജ്യത്തെ ആദ്യ ജനറേറ്റിവ് എ.ഐ കോൺക്ലേവ് ജൂലൈ 11, 12 തീയതികളിൽ കൊച്ചിയിൽ നടക്കും. സംസ്ഥാന സർക്കാർ ഐ.ബി.എമ്മുമായി സഹകരിച്ച് നടത്തുന്ന കോൺക്ലേവിന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്താണ് വേദിയാവുക. ജനറേറ്റിവ് എ.ഐ ഹബ്ബായി സംസ്ഥാനത്തെ വളർത്താനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും കോൺക്ലേവ് വഴിയൊരുക്കും. സ്പെയിനിലെ പ്രധാന ക്ലബ്ബുകളിലൊന്നായ സെവിയ്യ എഫ്.സിയുടെ േഡറ്റ വിഭാഗം മേധാവി ഡോ. ഏലിയാസ് സമോറ സില്ലെയ്റോ ഉൾപ്പെടെ പ്രമുഖരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. നിർമിത ബുദ്ധിയിലെ പുതുചലനങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിലൂടെ കേരളത്തിലെ യുവാക്കൾ…

    read more

  • മത്സ്യമാർക്കറ്റിൽ വീണ്ടും പ്ലാസ്റ്റിക് കത്തിച്ചു; ദുരിതത്തിലായി നാട്ടുകാർ

    മത്സ്യമാർക്കറ്റിൽ വീണ്ടും പ്ലാസ്റ്റിക് കത്തിച്ചു; ദുരിതത്തിലായി നാട്ടുകാർ

    മൂവാറ്റുപുഴ: നഗരസഭയുടെ അടച്ചുപൂട്ടിയ ആധുനിക മത്സ്യമാർക്കറ്റിൽ വീണ്ടും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു. രണ്ടാഴ്ചമുമ്പ് മാലിന്യം കത്തിച്ചപ്പോൾ ഉയർന്ന വിഷപ്പുക ശ്വസിച്ച് സമീപത്തെ വ്യാപാരികൾ അടക്കമുള്ളവർക്ക് അസ്വസ്ഥതകളുണ്ടായിരുന്നു. വിവരമറിഞ്ഞ് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അടക്കമുള്ളവർ സ്ഥലത്തെത്തിയപ്പോഴേക്കും സാമൂഹികവിരുദ്ധർ കടന്നുകളഞ്ഞു. ഇതിനുശേഷം പ്രശ്നങ്ങളില്ലാതിരുന്ന മാർക്കറ്റിൽ വ്യാഴാഴ്ച രാവിലെയാണ് വീണ്ടും മാലിന്യം കത്തിച്ചത്. മത്സ്യമാർക്കറ്റിൽ വാച്ചറെ നിയമിക്കുമെന്ന് അന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നെങ്കിലും തുടർനടപടിയായിട്ടില്ല. വ്യാഴാഴ്ച രാവിലെ 8.30ഓടെയാണ് ഇലക്ട്രിക് വയർ അടക്കമുള്ള പ്ലാസ്റ്റിക് കത്തിച്ചത്. മാർക്കറ്റ് കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് മാലിന്യം…

    read more

  • എല്ലാ മേഖലയിലും കേരളം മാതൃക -ചീഫ് ജസ്റ്റിസ്

    എല്ലാ മേഖലയിലും കേരളം മാതൃക -ചീഫ് ജസ്റ്റിസ്

    കൊച്ചി: വിദ്യാഭ്യാസത്തിന്‍റെയും പുരോഗമന നിലപാടുകളുടെയും കാര്യത്തിൽ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി. എല്ലാ മേഖലയിലും കേരളത്തിന്‍റെ സ്ഥാനം മുൻപന്തിയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, ജീവിത നിലവാരം, ലിംഗ സമത്വം എന്നിവയിലെല്ലാം മുന്നിലുള്ള കേരളം കൂടുതൽ അവസരങ്ങൾ നൽകുന്നതിനാലാണ് നിയമരംഗത്തേക്ക് കൂടുതൽ വനിതകൾ കടന്നുവരുന്നത്. വെള്ളിയാഴ്ച സർവിസിൽനിന്ന് വിരമിക്കുന്നതിനോടനുബന്ധിച്ച് ഫുൾകോർട്ട് റഫറൻസിലൂടെ നൽകിയ യാത്രയയപ്പിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് സംസാരിച്ചു.

    read more

  • അങ്കമാലിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

    അങ്കമാലിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

    അങ്കമാലി: ടൂറിസ്റ്റ് ബസിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ കടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. എറണാകുളം കലൂർ എസ്.ആർ.എം റോഡിൽ വട്ടത്താമുറി വീട്ടിൽ സഹൽ കരീമാണ് (29) പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന ഇയാളെ ബസ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം എത്തിയപ്പോൾ പിടികൂടുകയായിരുന്നു. അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്‍റെ നേതൃത്വത്തിലെ സംഘം 133 ഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്. വിപണിയിൽ ഏഴ് ലക്ഷത്തിലധികം വിലവരും ഇതിന്. പിടിയിലായ പ്രതി…

    read more

  • പണം നൽകിയിട്ടും ജനറൽ ആശുപത്രിയിൽ ജനറേറ്റർ സ്ഥാപിച്ചില്ല

    പണം നൽകിയിട്ടും ജനറൽ ആശുപത്രിയിൽ ജനറേറ്റർ സ്ഥാപിച്ചില്ല

    മൂവാറ്റുപുഴ: വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകൾക്ക് പണം നൽകി രണ്ടുമാസം പിന്നിട്ടിട്ടും ജനറൽ ആശുപത്രി ലേബർ റൂമിലേക്ക് ജനറേറ്റർ വാങ്ങിസ്ഥാപിക്കാൻ നടപടിയായില്ല. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രണ്ടുവർഷം  മുമ്പ് 2.65 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ ആധുനിക ലക്ഷ്യ ലേബർ റൂം, ഓപറേഷൻ തിയറ്റർ, ഗൈനകോളജി വാർഡ് എന്നിവ പ്രവർത്തിപ്പിക്കാനുള്ള ജനറേറ്റർ വാങ്ങാനും ഇത് സ്ഥാപിക്കാനുള്ള കെട്ടിടം നിർമിക്കാനുമുള്ള ഫണ്ടാണ് രണ്ടുമാസം മുമ്പ് വിവിധ വകുപ്പുകൾക്ക് നഗരസഭ കൈമാറിയത്. രണ്ടുവർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയ തിയറ്റർ അടക്കം…

    read more

  • മലങ്കര സഭാ തർക്കം; വിധി നടത്തിപ്പ് വീണ്ടും സർക്കാറിന് തലവേദനയാകുന്നു

    മലങ്കര സഭാ തർക്കം; വിധി നടത്തിപ്പ് വീണ്ടും സർക്കാറിന് തലവേദനയാകുന്നു

    കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ തർക്കത്തെ തുടർന്നുള്ള കോടതിവിധി നടത്തിപ്പ് സംസ്ഥാന സർക്കാറിന് വീണ്ടും തലവേദനയാകുന്നു. തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് ആറു പള്ളികളുടെ നിയന്ത്രണം ആവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം നിയമനടപടി ആരംഭിച്ചിരിക്കുന്നത്. ഈ പള്ളികൾ നിലവിൽ യാക്കോബായ പക്ഷത്തിന്‍റെ കൈകളിലാണ്. വിധി നടത്തിപ്പിന് പ്രാഥമികമായി നടത്തിയ ഇടപെടലുകൾ പരാജയപ്പെട്ടതോടെ ഓർത്തഡോക്സ് വിഭാഗം ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും ഹരജി പരിഗണിച്ച കോടതി സർക്കാറിനെ രൂക്ഷമായാണ് വിമർശിച്ചത്. കോടതി നിർദേശത്തെ തുടർന്ന് രണ്ട് വട്ടവും പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ…

    read more

  • കരീലക്കുളങ്ങര വിക്രമൻ വധം; ഒന്നാം പ്രതിയുടെ ജീവപര്യന്തം ശരിവെച്ചു

    കരീലക്കുളങ്ങര വിക്രമൻ വധം; ഒന്നാം പ്രതിയുടെ ജീവപര്യന്തം ശരിവെച്ചു

    കൊച്ചി: കരീലക്കുളങ്ങര വിക്രമൻ വധക്കേസിൽ ഒന്നാം പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. ചിങ്ങോലി മംഗലത്തുകിഴക്കതിൽ അമ്പിളി എന്ന അജയചന്ദ്രന് (32) മാവേലിക്കര അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. അതേസമയം, മറ്റ് രണ്ട് പ്രതികളെ വിചാരണക്കോടതി വിട്ടയച്ചതിൽ സംശയം പ്രകടിപ്പിച്ച കോടതി ഇവർക്കെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകിയിട്ടില്ലെന്നത് രേഖപ്പെടുത്തി ഹരജി തീർപ്പാക്കി. ഒന്നാം പ്രതി നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.…

    read more

  • അടിത്തറയിളക്കിയ കടൽകയറ്റം

    കൊച്ചി: ആഞ്ഞടിക്കുന്ന തിരമാലകളുടെ രൗദ്രഭാവം കാണാൻ തീരത്തേക്ക് പോകേണ്ടതില്ല. കണ്ണമാലി ചെറിയകടവിലെ അത്തിപ്പൊഴി വീട്ടിൽ സോണിയുടെ വീടിനുള്ളിൽ കയറിയാൽ മതിയാകും. അടുക്കളയും കിടപ്പുമുറിയും അടിത്തറയിളകിയ ഭിത്തി മാത്രമായി അവിടെ അവശേഷിക്കുന്നു. കൈയിലുള്ള സമ്പാദ്യമെല്ലാം ചേർത്ത് കടംവാങ്ങി നിർമിച്ച സ്വപ്നവീടാണ് ഏതാനും ദിവസംമുമ്പ് കടലെടുത്തത്. കിഴക്ക് ഭാഗത്തെ സിറ്റൗട്ടിലൂടെ പ്രവേശിച്ച് ഹാളിലെത്തി നോക്കിയാൽ അടുക്കളയും കിടപ്പുമുറിയും ശൗചാലയവും പടിക്കെട്ടുകളും ഉണ്ടായിരുന്ന ഭാഗത്തേക്ക് ശക്തിയായി പതിക്കുന്ന തിരമാലകൾ കാണാം. ആർത്തിരമ്പിയെത്തുന്ന കടൽവെള്ളം, തകർന്നുകിടക്കുന്ന കല്ലുകളിൽ പതിച്ച് അകത്തേക്ക് തെറിച്ചുവരുന്നത് ഭീതിപ്പെടുത്തുന്ന…

    read more

  • ഓൺലൈൻ തട്ടിപ്പ്: കൊച്ചിയിൽ നഷ്ടമായത് 20 കോടി

    ഓൺലൈൻ തട്ടിപ്പ്: കൊച്ചിയിൽ നഷ്ടമായത് 20 കോടി

    കൊച്ചി: നാലുമാസത്തിനിടെ കൊച്ചിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 20 കോടി രൂപ. ഷെയർ ട്രേഡിങ് ആപ്പുകൾ, കൊറിയർ തട്ടിപ്പ്, വ്യാജ വിദേശ കറൻസി ഇടപാട് എന്നിവ വഴിയും അന്തർ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും ഇ.ഡി, സി.ബി.ഐ അടക്കമുള്ള ഏജൻസികളുടെ പേരിലുമാണ് വൻതോതിൽ തട്ടിപ്പ് നടക്കുന്നത്. സിറ്റി പൊലീസ് പരിധിയിലെ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ വ്യാജ കറൻസി ഇടപാടുകളുടെ പേരിൽ ഐ.ടി കമ്പനിയുടമയുടെ ഏഴ് കോടി, കൊറിയർ തട്ടിപ്പുവഴി നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യക്തിയിൽനിന്ന് അഞ്ചുകോടി, സെൻട്രൽ…

    read more