Ernakulam News

  • കരയിൽ നിറയുന്നു… നൊമ്പരവും പ്രതീക്ഷയും

    ദൂരെ വാഹനത്തിന്‍റെ ശബ്ദം കേട്ടാൽ അവരുടെ കണ്ണുകളിൽ പ്രതീക്ഷ വിടരും. തകർന്ന കടൽഭിത്തിക്ക് പരിഹാരവുമായെത്തുന്ന അധികാരികാളാണോയെന്നാണ് അവർക്കറിയേണ്ടത്. കഴിഞ്ഞ കാലങ്ങളിലെത്തിയ അധികൃതരൊക്കെ ശാശ്വത പരിഹാരങ്ങൾ നൽകാതെയാണ് മടങ്ങിയതെങ്കിലും ജനം ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. ‘കരഞ്ഞുകരഞ്ഞ് ഇനി ഞങ്ങൾക്ക് കണ്ണീരില്ല…’ അണിയൽ കടപ്പുറത്തെ കടൽകയറ്റ ബാധിത പ്രദേശത്ത് താമസിക്കുന്ന അഞ്ചുതൈക്കൽ വീട്ടിൽ തങ്കമ്മയുടെ വാക്കുകൾ നിരാശയുടേതായിരുന്നു. വെള്ളം കയറാതിരിക്കാൻ ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. മണൽവാടയുള്ളതിനാൽ കുറച്ച് പ്രദേശങ്ങളിലെ ആളുകൾക്ക് വലിയ പ്രയാസം ഇത്തവണയുണ്ടായില്ല. എന്നാൽ വലിയൊരു മേഖലയിലാകെ…

    read more

  • കളമശ്ശേരിയിൽ മെഡിക്കൽ വിദ്യാർഥികൾക്കടക്കം ഡെങ്കിപ്പനി
വ്യാപിക്കുന്നു

    കളമശ്ശേരിയിൽ മെഡിക്കൽ വിദ്യാർഥികൾക്കടക്കം ഡെങ്കിപ്പനി വ്യാപിക്കുന്നു

    കളമശ്ശേരി: നഗരസഭ പരിധിയിൽ മെഡിക്കൽ വിദ്യാർഥികൾക്കടക്കം ഡെങ്കിപ്പനി വ്യാപിക്കുന്നു. നിലവിൽ നിരവധി പേർ ചികിത്സയിലാണ്. ഗവ. മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന വാർഡിലാണ് ഏറെയും. ചുരുക്കം വാർഡുകൾ ഒഴികെ എല്ലായിടത്തും രോഗം വ്യാപിച്ചിരിക്കുന്നതായാണ് ആരോഗ്യ വിഭാഗം നൽകുന്ന സൂചന. നഗരസഭ ജീവനക്കാരിലും രോഗം പിടിപെട്ടിരിക്കുകയാണ്. ഈ അടുത്ത ദിവസങ്ങളിലാണ് രോഗവ്യാപനം സ്ഥിരീകരിച്ചത്. ഇതിനിടെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയവരുമുണ്ട്. 

    read more

  • പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

    പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

    എറണാകുളം: പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു. ഒഡിഷ സ്വദേശി ആകാശ് ഡിഗൽ (34) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഒഡിഷ സ്വദേശി അഞ്ജന നായിക് ഓടിരക്ഷപ്പെട്ടു. രാവിലെ ഏഴരയോടെ വട്ടക്കാട്ടുപടി നെടുംപുറത്താണ് സംഭവം നടന്നത്. ആകാശും അഞ്ജനയും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുത്തേറ്റ ആകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്‍റെ വാടക കെട്ടിടത്തിലാണ് ആകാശ് കുടുംബമായി താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തിലാണ് അഞ്ജനയും താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്…

    read more

  • പറവൂരിൽ ഗവ. കോളജ്:
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസിൽ

    പറവൂരിൽ ഗവ. കോളജ്: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസിൽ

    പറവൂർ: അധ്യയനവർഷത്തിന് തിങ്കളാഴ്ച തുടക്കമാവുമ്പോൾ അഞ്ചു വർഷം മുഖ്യമന്ത്രി നടത്തിയ ‘പറവൂരിൽ ഗവ. കോളജ്’ എന്നപ്രഖ്യാപനം ഇപ്പോഴും കടലാസിലുറങ്ങുന്നു. ദീർഘനാളായി പറവൂരിൽ പ്രവർത്തിച്ചുവന്ന കേസരി മെമോറിയൽ കോളജിന്റെ രണ്ടേക്കറോളം സ്ഥലവും കെട്ടിടങ്ങളും ഫർണിച്ചറും ട്രസ്റ്റ് സർക്കാറിന് വിട്ടുകൊടുക്കുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 2023 അധ്യയനവർഷം കോളജ് ആരംഭിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾക്ക് സർക്കാർ ഉറപ്പു നൽകിയെങ്കിലും സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി ആദ്യം മൂന്നു മാസത്തേക്ക് നീട്ടി വെക്കുകയും വീണ്ടും മൂന്ന് മാസവും പിന്നീട് ആറ് മാസവും നീട്ടി ഒരു…

    read more

  • ദിശാബോർഡുകൾ മറച്ച് തണൽ മരങ്ങൾ; കൈമലർത്തി അധികൃതർ

    ദിശാബോർഡുകൾ മറച്ച് തണൽ മരങ്ങൾ; കൈമലർത്തി അധികൃതർ

    മൂവാറ്റുപുഴ: തണൽ മരങ്ങൾ വളർന്ന് മരച്ചില്ലകൾ പടർന്നുപന്തലിച്ചതോടെ നഗരത്തിലെ സ്ഥലസൂചിക ബോർഡുകൾ പലതും കാണാമറയത്തായി. എം.സി. റോഡ് അടക്കം മൂന്നു സംസ്ഥാന പാതകളും ദേശീയ പാതയും കടന്നുപോകുന്ന നഗരത്തിലെ തണൽ മരങ്ങളാണ് ബോർഡുകൾ മറക്കുന്നത്. ഇതിനുപുറമെ, മരങ്ങൾ പലതും ഇലകളും ചില്ലകളും ഇടതൂർന്ന് വളർന്നതോടെ അപകട ഭീഷണിയും ഉയർത്തുകയാണ്. വെട്ടി നീക്കിയില്ലങ്കിൽ വാഹന യാത്രികർക്ക് ബുദ്ധിമുട്ടാകുന്ന വിധത്തിൽ റോഡുകളുടെ മധ്യത്തിലേക്ക് വളർന്നു പടർന്നു നിൽക്കുന്ന മരച്ചില്ലകൾ അപകടങ്ങൾക്കിടയാക്കും. റോഡിന്റെ പലഭാഗത്തും സ്ഥല സൂചിക ബോർഡുകൾ മരച്ചില്ലകൾക്കുള്ളിൽ മറഞ്ഞതുമൂലം ദൂരദിക്കുകളിൽ…

    read more

  • ഫോർട്ട്കൊച്ചി മേഖലയിൽ
ശൗചാലയ സൗകര്യമില്ല;
വലഞ്ഞ് സഞ്ചാരികൾ

    ഫോർട്ട്കൊച്ചി മേഖലയിൽ ശൗചാലയ സൗകര്യമില്ല; വലഞ്ഞ് സഞ്ചാരികൾ

    ഫോർട്ട്കൊച്ചി: ലോക പൈതൃക ടൂറിസം മാപ്പിൽ ഇടംപിടിച്ച ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകൾ സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് ശുചിമുറി സൗകര്യങ്ങൾ ഇല്ലാത്തത് വിനയാകുന്നു. സഞ്ചാരികൾ ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഫോര്‍ട്ട്കൊച്ചി കടപ്പുറത്തും പരിസര പ്രദേശങ്ങളിലും ആവശ്യത്തിന് ശുചിമുറികളില്ല. സഞ്ചാരികളുടെ പറുദീസയായി മുൻകാലങ്ങളിൽ വിശേഷിപ്പിച്ചിരുന്ന ഫോർട്ടുകൊച്ചി മഹാത്മാഗാന്ധി ബീച്ച് മേഖലയിലാണ് ഈയവസ്ഥ. കടപ്പുറത്തുണ്ടായിരുന്ന നഗരസഭയുടെ ശുചിമുറി വർഷങ്ങളായി തകർന്നുകിടക്കുകയാണ്. കടപ്പുറത്തിന് സമീപത്തായി പരേഡ് മൈതാനത്തിന് പടിഞ്ഞാറുള്ള കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ ശുചിമുറിയാകട്ടെ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. കുട്ടികളുടെ പാർക്കിലെ കൊച്ചി…

    read more

  • വാതിൽപ്പടി റേഷൻ വിതരണം പൂർത്തിയായി; തീയതി നീട്ടിയതിൽ ആശ്വാസം

    വാതിൽപ്പടി റേഷൻ വിതരണം പൂർത്തിയായി; തീയതി നീട്ടിയതിൽ ആശ്വാസം

    കൊച്ചി: മെല്ലെപ്പോക്കിലായിരുന്ന കണയന്നൂർ താലൂക്കിലെ റേഷൻ വാതിൽപ്പടി വിതരണം അതിവേഗം പൂർത്തിയാക്കി കരാറുകാർ. വാതിൽപ്പടി റേഷൻ വിതരണത്തിലെ താളപ്പിഴകൾ സംബന്ധിച്ച് മാധ്യമം വാർത്ത നൽകിയതിന് പിന്നാലെയാണ് വിതരണം വേഗത്തിലാക്കാൻ നടപടിയുണ്ടായത്. ശനിയാഴ്ച തന്നെ എല്ലാ റേഷൻ കടകളിലും ജൂൺ മാസത്തിലെ സ്റ്റോക്ക് എത്തിയതായി റേഷൻ വ്യാപാരികൾ വ്യക്തമാക്കി. ഇതിനിടെ ഇ പോസ് സാങ്കേതിക തകരാറും മറ്റും മുൻനിർത്തി ജൂൺ മാസത്തിലെ റേഷൻ വിതരണം നീട്ടിയിട്ടുമുണ്ട്. ജൂലൈ അഞ്ചു വരെയാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ…

    read more

  • മസാജ് പാർലർ ജീവനക്കാരികളെ ഭീഷണിപ്പെടുത്തി കവർച്ച; തൊണ്ടിമുതലുകൾ കണ്ടെടുത്തു

    കൊച്ചി: പുല്ലേപ്പടിയിലെ മസാജ് പാർലറിൽ നടന്ന കവർച്ചയിൽ ആഭരണങ്ങളും കാറും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ തൃശൂർ അയ്യന്തോൾ താണിക്കൽ വീട്ടിൽ ആകാശ് (30), പെരിങ്ങോട്ടുകര അയ്യണ്ടി രാഗേഷ് എന്ന കൈക്കുരു രാഗേഷ് (39), ചാവക്കാട് പാടൂർ മമ്മശ്രമില്ലത്ത് വീട്ടിൽ സിയാദ് (27), ആവണിശ്ശേരി പേരാമംഗലം നിഖിൽ (30) എന്നിവരെ എറണാകുളം ടൗൺ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 14ന് പുലർച്ച രണ്ടിന് മസാജ് പാർലറിൽ അതിക്രമിച്ചുകയറിയ പ്രതികൾ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ജീവനക്കാരികളുടെ സ്വർണാഭരണങ്ങളും സ്ഥാപനത്തിലെ…

    read more

  • അധികൃതർക്ക് നിസ്സംഗത; ഭീഷണിയായി സാമൂഹികവിരുദ്ധർ

    അധികൃതർക്ക് നിസ്സംഗത; ഭീഷണിയായി സാമൂഹികവിരുദ്ധർ

    കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി പരിസരം, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, ചിറ്റൂർ റോഡ്… ജനങ്ങൾ രാത്രികാലങ്ങളിൽ ഒറ്റക്ക് നടക്കാൻ ഭയക്കുന്നയിടങ്ങളാണിവിടം. സാമൂഹികവിരുദ്ധരുടെ താവളങ്ങളായി മാറിയിരിക്കുകയാണ് പ്രദേശങ്ങൾ. പോക്കറ്റടി മുതൽ അക്രമങ്ങൾ വരെയാണ് അരങ്ങേറുന്നത്. അറുപതുകാരനെ ലോഡ്ജിൽ അജ്ഞാതർ ആക്രമിച്ച് കവർച്ച നടത്തിയ സംഭവം കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി പരിസരത്തുണ്ടായത്. വാതിലിൽ മുട്ടിയ ആളുകൾ ഇരയെ തള്ളിയിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. വസ്ത്രങ്ങൾ വലിച്ചുകീറി പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച്…

    read more

  • എടവനക്കാട് കടലാക്രമണം; താൽകാലിക സംരക്ഷണഭിത്തി നിർമിക്കും

    എടവനക്കാട് കടലാക്രമണം; താൽകാലിക സംരക്ഷണഭിത്തി നിർമിക്കും

    കൊച്ചി: കടലാക്രമണം നേരിടുന്ന എടവനക്കാട് പഞ്ചായത്തിൽ താത്കാലിക പരിഹാര നടപടികൾ അടിയന്തരമായി പൂ൪ത്തിയാക്കുമെന്ന് കലക്ട൪ എ൯.എസ്.കെ. ഉമേഷ്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ എടവനക്കാട് സമരസമിതിയുമായി നടത്തിയ ച൪ച്ചയിലാണ് കലക്ട൪ ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നത്തിൽ അടിയന്തര ഇടപെടലിനായി സ൪ക്കാ൪ തലത്തിൽ പ്രശ്നം അവതരിപ്പിക്കും. താത്കാലിക പരിഹാരം എന്ന നിലയിൽ 330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നി൪മാണം 15 ദിവസത്തിനകം പൂ൪ത്തിയാക്കും. 40 ലക്ഷം രൂപ ചെലവിലാണ് താൽകാലിക സംരക്ഷണ ഭിത്തി നി൪മിക്കുക. തോട്ടിൽ അടിഞ്ഞു…

    read more