All news

  • അപകട മേഖലയായി ആവോലി കപ്പേളക്കവല

    ആവോലി കപ്പേളക്കവല മൂവാറ്റുപുഴ: തിരക്കേറിയ മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയിലെ ആവോലി കപ്പേള കവല അപകടമേഖലയായി. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കവല അപകടമേഖലയായി മാറിയിട്ട് വർഷങ്ങളായി. 2006ൽ കെ.എസ്.ടി.പി നവീകരിച്ച മൂവാറ്റുപുഴ-തൊടുപുഴ റോഡിലെ അശാസ്ത്രീയ നിർമാണമാണ് മേഖലയെ കുരുതിക്കളമാക്കി മാറ്റിയിരിക്കുന്നത്. ആവോലി-വള്ളിക്കട റോഡ് കപ്പേളക്കവലയിൽ മുറിച്ചുകടക്കുന്ന ഭാഗത്ത് അടുത്തയിടെ വരെ നിരവധി അപകടങ്ങളാണ് നടന്നത്. അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കപ്പേള കവലക്ക് സമീപം 50 മീറ്ററോളം ദൂരത്തിൽ കയറ്റവും തുടർന്ന് ഇറക്കവുമാണ് എന്നതാണ്…

    read more

  • അപകട മേഖലയായി ആവോലി കപ്പേളക്കവല

    ആവോലി കപ്പേളക്കവല മൂവാറ്റുപുഴ: തിരക്കേറിയ മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയിലെ ആവോലി കപ്പേള കവല അപകടമേഖലയായി. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കവല അപകടമേഖലയായി മാറിയിട്ട് വർഷങ്ങളായി. 2006ൽ കെ.എസ്.ടി.പി നവീകരിച്ച മൂവാറ്റുപുഴ-തൊടുപുഴ റോഡിലെ അശാസ്ത്രീയ നിർമാണമാണ് മേഖലയെ കുരുതിക്കളമാക്കി മാറ്റിയിരിക്കുന്നത്. ആവോലി-വള്ളിക്കട റോഡ് കപ്പേളക്കവലയിൽ മുറിച്ചുകടക്കുന്ന ഭാഗത്ത് അടുത്തയിടെ വരെ നിരവധി അപകടങ്ങളാണ് നടന്നത്. അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കപ്പേള കവലക്ക് സമീപം 50 മീറ്ററോളം ദൂരത്തിൽ കയറ്റവും തുടർന്ന് ഇറക്കവുമാണ് എന്നതാണ്…

    read more

  • വയലേലകൾ പാടും കുട്ടിക്കർഷകരുടെ വിജയഗാഥ

    കോടനാട് ബസേലിയോസ് പബ്ലിക് സ്‌കൂൾ വിദ്യാര്‍ഥികള്‍ കൃഷിയിടത്തില്‍ പെരുമ്പാവൂര്‍: കൃഷിക്ക് വളക്കൂറുള്ള മലയാറ്റൂര്‍ മലഞ്ചെരുവിന്റെ മണ്ണില്‍ വേരുറച്ച കാര്‍ഷിക സംസ്‌കാരവും പൈതൃകവും ദൃഢപ്പെടുത്തുകയാണ് കോടനാട് ബസേലിയോസ് മാര്‍ ഔഗേന്‍ പബ്ലിക് സ്‌കൂള്‍. കാര്‍ഷിക വിദ്യാഭ്യാസത്തിന് പുതിയ പദ്ധതികള്‍ നടപ്പാക്കി മാനേജ്‌മെന്റ് കുട്ടികളെ പ്രാപ്തരാക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നെല്ല്, തിന, മരച്ചീനി, മരത്തോണി നെല്ല് എന്നിവയുള്‍പ്പെടെ വിവിധ വിളകള്‍ വിദ്യാര്‍ഥികള്‍ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. ചേറില്‍ വിളയുന്ന നെല്ലിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ്…

    read more

  • വയലേലകൾ പാടും കുട്ടിക്കർഷകരുടെ വിജയഗാഥ

    കോടനാട് ബസേലിയോസ് പബ്ലിക് സ്‌കൂൾ വിദ്യാര്‍ഥികള്‍ കൃഷിയിടത്തില്‍ പെരുമ്പാവൂര്‍: കൃഷിക്ക് വളക്കൂറുള്ള മലയാറ്റൂര്‍ മലഞ്ചെരുവിന്റെ മണ്ണില്‍ വേരുറച്ച കാര്‍ഷിക സംസ്‌കാരവും പൈതൃകവും ദൃഢപ്പെടുത്തുകയാണ് കോടനാട് ബസേലിയോസ് മാര്‍ ഔഗേന്‍ പബ്ലിക് സ്‌കൂള്‍. കാര്‍ഷിക വിദ്യാഭ്യാസത്തിന് പുതിയ പദ്ധതികള്‍ നടപ്പാക്കി മാനേജ്‌മെന്റ് കുട്ടികളെ പ്രാപ്തരാക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നെല്ല്, തിന, മരച്ചീനി, മരത്തോണി നെല്ല് എന്നിവയുള്‍പ്പെടെ വിവിധ വിളകള്‍ വിദ്യാര്‍ഥികള്‍ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. ചേറില്‍ വിളയുന്ന നെല്ലിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ്…

    read more

  • സുരക്ഷിതരായിരിക്കട്ടെ വിദ്യാർഥികൾ

    കൊച്ചി: മാതാപിതാക്കൾക്ക് കണ്ണിലെ കൃഷ്ണമണികളാണ് മക്കൾ. ഒരു പോറൽപോലുമേൽക്കാതെ അവരെ സംരക്ഷിക്കാൻ സദാ ജാഗരൂകരാണ് എല്ലാവരും. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകൾ, മറ്റ് സമയങ്ങൾ എന്നിങ്ങനെ ഓരോ സമയത്തും അവരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ്. സ്കൂൾ വാഹനങ്ങൾ അപകടത്തിൽപെട്ടും വഴിയോരത്ത് നിന്നപ്പോൾ വാഹനമിടിച്ചുമൊക്കെ വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയുമൊക്കെ ചെയ്ത സംഭവങ്ങൾ സമീപകാലത്ത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അപകടങ്ങളിൽ ഉൾപ്പെടുന്ന സാഹചര്യമുണ്ടായാൽ ചികിത്സക്ക് തുക കണ്ടെത്തുന്ന കാര്യങ്ങളിൽ ഉൾപ്പെടെ സാധാരണക്കാരായ മാതാപിതാക്കൾ പ്രയാസപ്പെടുന്ന സ്ഥിതിയുണ്ടായേക്കാം. ഇത്തരം സന്ദർഭങ്ങളിൽ…

    read more

  • തുടക്കക്കാർക്കും രുചികരമായ ഭക്ഷണമുണ്ടാക്കാം; പഠിപ്പിക്കുന്നൊരാളുണ്ട് യു.എ.ഇയിൽ

    മോണിക്കാ ജാനറ്റ് വീട്ടിലുണ്ടാക്കുന്ന നല്ല നാടൻ ചോറിന്‍റെയും കറിയുടെയും രസത്തിന്‍റെയുമൊക്കെ സ്വാദ് അത് വേറെതന്നെയാണ്. പരമ്പരാഗത രുചികളിങ്ങനെയാണ് അവ ഒരു നൊസ്‌റ്റാൾജിയയായി എന്നും ഭക്ഷണപ്രിയരെ കൊതിപ്പിച്ചു കൊണ്ടിരിക്കും ഒരിക്കലും മായാതെ നാവിൻ തുമ്പിലിരിക്കും. ഏത് തുടക്കക്കാർക്കും രുചികരമായ ഭക്ഷണമുണ്ടാക്കാൻ പഠിപ്പിക്കുന്നൊരാളുണ്ട് യു.എ.ഇയിൽ പേര് മോണിക്കാ ജാനറ്റ്. ആളൊരു റിക്രൂട്ടറാണ്, ബിസിനസുകാരിയാണ്, ഇൻഫ്ലുൻസറാണ് രണ്ടു കുട്ടികളുടെ അമ്മയുമാണ്. കൊച്ചിക്കാരിയായ മോണിക്ക ജനിച്ചതും വളർന്നതുമൊക്ക ചെന്നൈയിലാണ്. 12 വർഷമായി യു.എ.ഇയിലുണ്ട്. പഠിക്കാൻ താനെത്ര ബ്രൈറ്റ് ഒന്നുമായിരുന്നില്ല. ഹിന്ദിയും മാക്സും ഒക്കെ…

    read more

  • യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

    ഷൈജു, റനീഷ്, വിഷ്ണു പനങ്ങാട്: കുമ്പളത്ത് ലഹരി സംഘത്തിന്‍റെ ആക്രമണത്തിൽ യുവാവിന്‍റെ മൂക്കിലെ എല്ലു തകർന്ന സംഭവത്തിൽ ഒളിവിലായിരുന്ന മൂന്നുപേർ അറസ്റ്റിൽ. കുമ്പളം സ്വദേശികളായ ഷൈജു (26), റനീഷ് (28), വിഷ്ണു (29) എന്നിവരെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. ഇവരുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ കുമ്പളം ഹോളി മേരീസ് റോഡ് മുക്കത്തുപറമ്പ് എൻ. രമേഷ് കുമാറിനെ (32) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള ആക്രമണത്തിൽ രമേഷിന്റെ മൂക്കിലെ എല്ലു തകർന്ന് തലയുടെ…

    read more

  • പറവൂർ സഹകരണ ബാങ്ക്; ഓഡിറ്റ് റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈകോടതി നിരസിച്ചു

    പറവൂർ: പറവൂർ സഹകരണ ബാങ്കിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയ ഓഡിറ്റ് റിപ്പോർട്ടും സ്പെഷൽ റിപ്പോർട്ടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭരണസമിതി സമർപിച്ച റിവിഷൻ ഹരജി ഹൈകോടതി തള്ളി. 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ബാങ്കിന് കോടികൾ നഷ്ടപ്പെടുത്തിയ ഇടപാടുകൾ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ സഹകരണ വകുപ്പിന്‍റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയിരുന്നു.അന്വേഷണത്തിലും ആരോപണങ്ങൾ ശരിവെക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ആരോപണ വിധേയരായ കഴിഞ്ഞ ഭരണസമിതി 2018-19 ലെ ഓഡിറ്റ് റിപ്പോർട്ടും സ്പെഷൽ റിപ്പോർട്ടും റദ്ദാക്കണമെന്ന്…

    read more

  • ഉദ്യോഗാർഥികളുടെ കൈപിടിച്ച് എംപ്ലോയബിലിറ്റി സെന്‍റർ

    കൊച്ചി: തൊഴിൽരഹിതരുടെ കൈപിടിച്ച് എംപ്ലോയബിലിറ്റി സെന്‍റർ. ഒരു വർഷത്തിനിടെ തൊഴിൽ ലഭിച്ചത് മൂവായിരത്തോളം പേർക്ക്.സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള എംപ്ലോയ്മന്‍റെ് എക്സ്ചേഞ്ചുകളോടനുബന്ധിച്ച് ജില്ല തലത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററുകളാണ് തൊഴിൽ രഹിതർക്ക് കൈതാങ്ങാകുന്നത്. ജില്ലയിൽ ഇതുവഴി കഴിഞ്ഞ ഒരു വർഷത്തിനിടെ മൂവായിരത്തോളം ഉദ്യോഗാർഥികളാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടിയത്. ഇവർ നടത്തുന്ന തൊഴിൽ മേളകൾക്കായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണവും ഏറെയാണ്. ഉേദ്യാഗാർഥികൾക്കായി പരിശീലനവും കൗൺസലിങ്ങും ജില്ല എംപ്ലോയ്മൻറ് എക്സ്ചേഞ്ചുകളോട് ചേർന്ന് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററുകളിൽ ഉദ്യോഗാർഥികൾ…

    read more

  • കുട്ടി അബദ്ധത്തിൽ വിഴുങ്ങിയ സൂചി പുറത്തെടുത്തു

    കൊച്ചി: 11കാരൻ അബദ്ധത്തിൽ വിഴുങ്ങിയ തയ്യൽ സൂചി രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തു. പല്ലിനിടയിൽ കുടുങ്ങിയ ഭക്ഷണപദാർഥം നീക്കുന്നതിനിടെയായിരുന്നു അപകടം. അമ്മയുടെ തയ്യൽ മെഷീനിന്‍റെ സൂചി ഉപയോഗിച്ചാണ് കുട്ടി പല്ല് വൃത്തിയാക്കാൻ ശ്രമിച്ചത്. നെല്ലിക്കുഴി സ്വദേശിയായ കുട്ടിയെ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്നാണ് വിദഗ്ധ പരിശോധനക്ക് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ എത്തുമ്പോൾ സൂചി ആമാശയം കടന്ന് ചെറുകുടലിൽ തറച്ച നിലയിലായിരുന്നു. എൻഡോസ്കോപ്പ് ഉപയോഗിച്ച് ചെറുകുടലിൽനിന്ന് സൂചി സുരക്ഷിതമായി…

    read more