Ernakulam News

  • ആട്ടം സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിൽ നടൻ സിജിൻ സിജീഷ്

    ആട്ടം സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിൽ നടൻ സിജിൻ സിജീഷ്

    തൃപ്പൂണിത്തുറ: 21 വർഷമായി അമേച്വർ നാടക രംഗത്ത് സജീവമായിട്ടുള്ള സിജിൻ സിജീഷും സുഹൃത്തുക്കളും തങ്ങളുടെ കൂട്ടായ്മയുടെ പ്രഥമ സിനിമാ സംരംഭം ദേശീയ അവാർഡിലെത്തിയതിന്റെ സന്തോഷത്തിലാണ്. ലോക് ധർമ്മി നാടക ഗ്രൂപ്പിലൂടെ അഭിനയ കലകൾ സ്വയത്തമാക്കിയ സിജിൻ ദേശീയ അവാർഡ് ലഭിച്ച ആട്ടം സിനിമയിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 40 ഓളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിൽ മുഴുവൻ ലോക് ധർമ്മി അവതരിപ്പിച്ച കർണ്ണഭാരം നാടകത്തിലും പ്രധാന വേഷം അവതരിപ്പിച്ച സിജിൻ സിജീഷ്, മുകേഷും മോഹൻലാലും സഹകരിച്ച ഛായാമുഖി…

    read more

  • ഹോം െഡയറി വിജയം; ക്ഷീര കർഷകക്കുള്ള പുരസ്കാരം സ്വന്തമാക്കി ഷഹാനത്ത്

    ഹോം െഡയറി വിജയം; ക്ഷീര കർഷകക്കുള്ള പുരസ്കാരം സ്വന്തമാക്കി ഷഹാനത്ത്

    മൂവാറ്റുപുഴ: ഹോം ൈഡയറിയിൽ വിജയഗാഥ കൊയ്ത കെ.എ. ഷഹാനത്തിന് മികച്ച ക്ഷീര കർഷകക്കുള്ള മൂവാറ്റുപുഴ കൃഷി ഭവന്‍റെ അവാർഡ്. വർഷങ്ങൾക്ക് മുമ്പ് ഭർതൃ മാതാവ് പാരമ്പര്യമായി നടത്തിയിരുന്ന പാൽകച്ചവടം ശാസ്ത്രീയമായി പഠിച്ച് ആധുനികവത്കരിച്ച ഷഹാനത്ത് ഇന്ന് നല്ല നിലയിൽ പാലും പാലുൽപന്നങ്ങളും വിൽക്കുന്ന ഹോം ഡയറിയുടെ ഉടമസ്ഥയാണ്. രണ്ടു പശുക്കളുമായി തുടങ്ങിയ ഫാം 15 പശുക്കളുമായി വിപുലീകരിച്ചു. നഗര മധ്യത്തിൽ വീടിനോട് ചേർന്ന് ശാസ്ത്രീയമായി പ്രവർത്തിക്കുന്ന ഫാം പരിസ്ഥിതിസൗഹാർദപരമായി മാലിന്യസംസ്കരണം ഉൾപ്പെടെ ചെയ്യുന്നു. രാവിലെ നാല് മുതൽ…

    read more

  • കർഷക പ്രതീക്ഷകൾ വാനോളം

    കൊച്ചി: ഇന്ന് ചിങ്ങം-1. സമൃദ്ധിയുടെ ഗതകാല സ്മരണകളുയർത്തി നാടെങ്ങും കർഷക ദിനാചരണങ്ങൾക്കൊരുക്കം പൂർത്തിയായി. കൃഷി വകുപ്പിന്‍റെയും വിവിധ സാമൂഹിക-സാംസ്കാരിക-സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ. ജില്ലയിലെ വിവിധ കൃഷി ഭവനുകൾ കേന്ദ്രീകരിച്ച് മികച്ച കർഷകരെ ആദരിക്കൽ, വിള പ്രദർശനങ്ങൾ, സെമിനാറുകൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് നടക്കുന്നത്. ചിങ്ങത്തിനൊപ്പം തിരുവോണത്തെ വരവേൽക്കാനുളള ഒരുക്കങ്ങളും തുടങ്ങുകയായി. കൃഷിക്ക് പ്രായം ഒരു വിഷയമേയല്ലെന്ന് ഹൈദ്രോസ് ഹൈദ്രോസ് വീട്ടുവളപ്പിലെ കൃഷി പരിപാലനത്തിൽ ചെങ്ങമനാട്: 75ാംവയസ്സിലും കൃഷി കൈവിടാത്ത പരമ്പരാഗത കർഷകനാണ് പനയക്കടവ് പീടികപ്പറമ്പിൽ പി.കെ.ഹൈദ്രോസ്.…

    read more

  • മാസം തോറും ലെവി നൽകണമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

    മാസം തോറും ലെവി നൽകണമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

    തൃപ്പൂണിത്തുറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് അംഗങ്ങളും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് കോൺഗ്രസ് അംഗങ്ങളും ജില്ല കോൺഗ്രസ് കമ്മിറ്റിക്ക് മാസം തോറും ലെവി നൽകണമെന്ന് എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക ഡി.സി.സിയുടെ നേതൃത്വത്തിൽ ചികിത്സ ധനസഹായമായി വിതരണം ചെയ്യുമെന്നും മുഹമ്മദ് ഷിയാസ് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃപ്പൂണിത്തുറ സീതാറാം കലാമന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന തൃപ്പൂണിത്തുറ നിയോജക മണ്ഡലം ക്യാമ്പ് നവവീര്യം 2025 ൽ മുഖ്യ പ്രഭാഷണം…

    read more

  • ആലുവ – പെരുമ്പാവൂർ റോഡിലെ കുഴികൾ ഉടൻ അടക്കണമെന്ന് ഹൈകോടതി

    ആലുവ – പെരുമ്പാവൂർ റോഡിലെ കുഴികൾ ഉടൻ അടക്കണമെന്ന് ഹൈകോടതി

    കീഴ്മാട്: ആലുവ – പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ കുഴികൾ എത്രയും പെട്ടെന്ന് അടക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ആലുവ -പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ചാലക്കൽ പകലമറ്റം മുതൽ തോട്ടുമുഖം കവല വരെ 4.6 കി.മീറ്റർ ദൂരം റോഡിൽ കുഴികളാണെന്ന് കാണിച്ച് കുട്ടമശ്ശേരി ജനകീയ റോഡ് സുരക്ഷ സമിതിക്ക് വേണ്ടി സമിതി ചെയർപേഴ്സൻ മരിയ അബു നൽകിയ ഹരജിയിലാണ് ഹൈകോടതി ഇടക്കാല ഉത്തരവിട്ടത്. 21ന് കേസ് വീണ്ടും പരിഗണിക്കും. കുട്ടമശ്ശേരിയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ജനകീയ റോഡ് സുരക്ഷ…

    read more

  • എം.പി ഹൈബി ഈഡൻ ഡ്രൈവറായി ; കുട്ടികൾക്ക് കൗതുകം

    എം.പി ഹൈബി ഈഡൻ ഡ്രൈവറായി ; കുട്ടികൾക്ക് കൗതുകം

    എടവനക്കാട്: പുത്തന്‍ സ്‌കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്ത ഹൈബി ഈഡൻ തിരക്കേറിയ വൈപ്പിന്‍- മുനമ്പം റോഡില്‍ ബസോടിച്ചത് കണ്ട് വിദ്യാർഥികളും അധ്യാപകരും അമ്പരന്നു.എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സ്‌നേഹനിര്‍ഭരമായ ആവശ്യം പരിഗണിച്ചാണ് ഹൈബി ഡ്രൈവിങ് സീറ്റിലേക്കിരുന്നത്. നായരമ്പലം ഭാഗത്തേക്കുള്ള സ്കൂൾ ബസിന്റെ ആദ്യ യാത്ര എം.പി ഗംഭീരമാക്കി. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് വാങ്ങി നല്‍കിയത്. സ്‌കൂള്‍ ബാന്‍ഡ് സംഘവും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും…

    read more

  • സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരമായി മൂവാറ്റുപുഴ

    സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരമായി മൂവാറ്റുപുഴ

    മൂവാറ്റുപുഴ: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യ നഗരമായി മൂവാറ്റുപുഴ നഗരസഭയെ പ്രഖ്യാപിച്ചു. പ്രത്യേക കൗൺസിൽ യോഗത്തിൽ നഗരകാര്യ ജോയിന്റ് ഡയറക്ടർ വി. പ്രദീപ് കുമാറാണ് പ്രഖ്യാപനം നടത്തിയത്. ചെയർമാൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു. ദൈനംദിന സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാകുന്നതിനുമായി സർക്കാർ ആവിഷ്ക്കരിച്ച സമ്പൂർണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയാണ് നഗരസഭ വിജയകരമായി നടപ്പാക്കിയത്. ജൂൺ 25നാണ് നഗരസഭയിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. 50 ദിവസം കൊണ്ട് ലക്ഷ്യം കൈവരിച്ചു. ഡി.ജി…

    read more

  • മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാത; സ്ഥലമെടുക്കൽ നടപടി മരവിപ്പിച്ചു

    മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാത; സ്ഥലമെടുക്കൽ നടപടി മരവിപ്പിച്ചു

    മൂവാറ്റുപുഴ: കാൽനൂറ്റാണ്ട് മുമ്പ് സംസ്ഥാന പാതയായി പ്രഖ്യാപിച്ച മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാതയുടെ നിർമാണം മരവിപ്പിച്ചു. 2017ലെ ബജറ്റിൽ 25 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽനിന്ന് 450.33 കോടി രൂപ അനുവദിക്കുകയുംചെയ്ത സുപ്രധാന പദ്ധതിയാണ് മരവിപ്പിച്ചിരിക്കുന്നത്. കാര്യമായ ഗതാഗതം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതി ഒഴിവാക്കുന്നത്. മുൻ മന്ത്രി പി.ജെ. ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്, കഴിഞ്ഞ ജൂലൈ നാലിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നൽകിയ മറുപടിയിലാണ് പദ്ധതി പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്ന…

    read more

  • അങ്കമാലി-ശബരി റെയിൽപാത; ദുരിതത്തിന് അറുതിയില്ലാതെ ഭൂവുടമകൾ

    അങ്കമാലി-ശബരി റെയിൽപാത; ദുരിതത്തിന് അറുതിയില്ലാതെ ഭൂവുടമകൾ

    കൊച്ചി: പദ്ധതി നടത്തിപ്പിൽ അനിശ്ചിതത്വം തുടരുമ്പോൾ അങ്കമാലി-ശബരി റെയിൽ പദ്ധതി മേഖലയിൽ വരുന്ന ഭൂവുടമകൾ കാൽനൂറ്റാണ്ടിലേറെയായി ദുരിതത്തിൽ. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനം സഹകരിക്കുന്നില്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവനയും, അത് ഖണ്ഡിച്ച് മുഖ്യമന്ത്രിയുടെ മറുപടിയുമാണ് ഇടവേളക്കുശേഷം പദ്ധതി വീണ്ടും ചർച്ചയാകാൻ കാരണം. കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും പദ്ധതി എങ്ങുമെത്താത്തതാണ് ഭൂ ഉടമകളെ പ്രതിസന്ധിയിലാക്കുന്നത്. 1995-96ലെ റെയിൽവേ ബജറ്റിൽ വിഭാവനംചെയ്ത് തൊട്ടടുത്ത വർഷം പ്രാഥമിക സർവേ നടത്തിയതിന് പിന്നാലെ നിർമാണവും ആരംഭിച്ചു. കാലടിയിൽ റെയിൽവേ സ്റ്റേഷനും പെരിയാറിന് കുറുകേ…

    read more

  • തദ്ദേശ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ മുഖ്യമന്ത്രി നിർവഹിക്കും

    തദ്ദേശ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ മുഖ്യമന്ത്രി നിർവഹിക്കും

    കൊച്ചി: സംസ്ഥാന സർക്കാറിന്റെ മൂന്നാം വാർഷിക ഭാഗമായുള്ള തദ്ദേശ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച കൊച്ചിയിൽ നിർവഹിക്കും. എറണാകുളം ടൗൺഹാളിൽ രാവിലെ 10.30 നാണ് പരിപാടി. തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിലാണ് അദാലത്ത്. എറണാകുളം ജില്ലാതല തദ്ദേശ അദാലത്ത് (പഞ്ചായത്ത്, നഗരസഭാ തലം) വെള്ളിയാഴ്ചയും കൊച്ചി കോർപറേഷൻ തല അദാലത്ത് ശനിയാഴ്ചയും നടക്കും. രാവിലെ 8.30 മുതൽ അദാലത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും. എറണാകുളം നോർത് ടൗൺഹാളിലാണ് രണ്ട് അദാലത്തുകളും. പൊതുജനങ്ങൾക്ക്…

    read more