Ernakulam News

  • ബിബിന്‍റെ കരവിരുതിൽ ലംബോർഗിനി ഒരുങ്ങുന്നു

    ലംബോർഗിനിയിൽ ബിബിൻ കോലഞ്ചേരി: മൂന്ന് വർഷത്തെ പരിശ്രമത്തിന് അവസാനം സ്വപ്ന സാക്ഷാത്കാരമായി ലംബോർഗിനി ആഡംബര കാർ ഒരുക്കുന്ന തിരക്കിലാണ് ബിബിൻ. തിരുവാണിയൂർ താണിക്കുഴിയിൽ ബിബിൻ ചാക്കോയാണ് ലംബോർഗിനി നിർമാണം അന്തിമഘട്ടത്തിലെത്തിച്ചത്. കൗതുകവും ആവേശവും കൂടിച്ചേർന്നപ്പോൾ അത് ലക്ഷ്യത്തിലേക്കെത്തുകയാണ്. 2023 ൽ ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് കടമ്പ കടക്കും മുന്നേ തുടങ്ങിയതാണ് വാഹന നിർമാണം. ഒന്നര ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡ്രൈവർ അടക്കം രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണം. വീട്ടുമുറ്റത്തും സമീപ പ്രദേശങ്ങളിലുമെല്ലാം ‘പരിശീലന…

    read more

  • എന്ന് ശരിയാവും, ആലുവ െറസ്റ്റ് ഹൗസ്?; റസ്റ്റാറന്‍റ് ഉൾപ്പെടെ കെട്ടിടം ശോച്യാവസ്ഥയിൽ

    ആലുവ പി.ഡബ്ലു.ഡി െറസ്റ്റ് ഹൗസ് ആലുവ: ശാപമോക്ഷം കാത്ത് ആലുവ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്. വർഷങ്ങൾക്ക് മുമ്പ് ഒരു വ്യക്തിക്ക് പാട്ടത്തിന് നൽകിയ ടൗണിലെ വിശാലമായ ഈ റസ്റ്റ് ഹൗസ് (മഹാനാമി) ഏതാനും മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് തിരിച്ചെടുത്തു. ധാരാളം മുറികളുള്ള, റസ്റ്റാറന്‍റ് ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന ഇവിടം ഇപ്പോൾ ഉപയോഗിക്കാൻ പറ്റാതെ ശോച്യാവസ്ഥയിലാണ്. ചോർന്നൊലിക്കുന്നുണ്ട്. മരപ്പട്ടികളുടെയും ഇഴജന്തുക്കളുടേയും ശല്യം വേറെ. കുടിവെള്ള വിതരണം ഭാഗികമാണ്. ഓൺലൈനിൽ മുറി ബുക്ക് ചെയ്ത് വരുന്നവർ പ്രയാസപ്പെടും. എല്ലാ മുറികളും…

    read more

  • യുവതിയോട് അതിക്രമം: രണ്ടുപേർ അറസ്റ്റിൽ

    ഹലീം,അഷാദ് കളമശ്ശേരി: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ അപമാനിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പെരുമ്പാവൂർ അല്ലപ്ര വെങ്ങോല തണ്ടേക്കാട് മതകപ്പിള്ളിവീട്ടിൽ മുഹമ്മദ് അഷാദ് (18), കളമശ്ശേരി ചങ്ങമ്പുഴനഗർ പോട്ടച്ചാലിൽ വാഴയിൽവീട്ടിൽ അഹമ്മദ് ഹലീം (19) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി സോഷ്യൽ പള്ളി സൗഹൃദ നഗർ റോഡിൽ കഴിഞ്ഞ 30ന് വൈകീട്ടായിരുന്നു അതിക്രമം. കളമശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്‍റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജിത്ത്, സി.പി.ഒമാരായ വിനു, ഷാജഹാൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ്…

    read more

  • ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടി; പേരിൽ മാത്രമാണ് ഗ്ലാമർ

    ഫോർട്ട്കൊച്ചി: പഴമയുടെ പെരുമയുണ്ട്, പുതുമയുടെ മൊഞ്ചുമുണ്ട്. പക്ഷെ ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിലൂടെ ഒരു യാത്ര പോയാൽ ഈ സുഖമാക്കെ പോകുമെന്ന് യാത്രക്കാർ. കഴിഞ്ഞ രണ്ട് വർഷക്കാലം നവീകരണം നടക്കുമ്പോഴും ശേഷവും ഈ ജെട്ടിയിൽനിന്ന് ബോട്ട് കയറാൻ എത്തുന്നവരും ഇറങ്ങുന്നവരും ഭീതിയോടെയാണ് നീങ്ങുന്നത്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്‍റെ നേതൃത്വത്തിൽ ജെട്ടി പൈതൃക തനിമയിൽ നവീകരിക്കുന്ന ജോലികൾ ആരംഭിച്ചതോടെയാണ് യാത്രക്കാർക്ക് തലവേദന ആരംഭിച്ചത്. ജെട്ടിയിലേക്കുള്ള പ്രവേശന ഭാഗം 200ഓളം മീറ്റർ നീളത്തിൽ വീതി കുറഞ്ഞ പാതയാണ്. ഈ പാതയിൽ…

    read more

  • ‘ചികിത്സ’ തേടി ആതുരാലയം

    സൂപ്പർസ്പെഷാലിറ്റി കെട്ടിടം നിർമാണം നടക്കുന്നതിനാൽ ഈ വിഭാഗങ്ങളിലൊന്നും സേവനം ലഭ്യമല്ല. വലിയ അപകടങ്ങൾ നടന്ന് തലക്ക് ഗുരുതര പരിക്കേറ്റ് അടിയന്തര ശസ്ത്രക്രിയ നടത്താനായി കൊണ്ടുവരുന്ന രോഗികളെപ്പോലും ഇവിടെ സർജനില്ലാത്തതിനാൽ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോവേണ്ടി വന്നിട്ടുണ്ട്. ഇതിനിടെ അനധികൃത ലീവെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസിനായി പോയ ചില ഡോക്ടർമാരുമുണ്ട് കൊച്ചി: സഹകരണ മേഖലയിൽ സ്ഥാപിച്ച കളമശ്ശേരിയിലെ മെഡിക്കൽ കോളജ് പൂർണമായും സർക്കാറിന് കീഴിലായിട്ട് ഒരു വ്യാഴവട്ടമാകാറായി, എന്നാലിന്നും പരിമിതികളിലും പരാധീനതകളിലും വീർപ്പുമുട്ടുകയാണ് ഈ ആതുരാലയം. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാത്തതാണ്…

    read more

  • കൊച്ചി താലൂക്കിൽ ഹാജർ രേഖപ്പെടുത്താൻ ഇന്നുമുതൽ ഫെയ്സ് ആപ്പ്

    ഫോർട്ട്കൊച്ചി: ഭരണ നവീകരണ ഭാഗമായി ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിന് ഫെയ്സ് ആപ്പ് സംവിധാനവുമായി കൊച്ചി താലൂക്ക്. സംവിധാനം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ജീവനക്കാരുടെ കൃത്യനിഷ്ഠത ഉറപ്പ് വരുത്തുന്നതിനായി ആധാർ അധിഷ്ഠിത സ്പാർക്ക് ബന്ധിത പഞ്ചിങ് സമ്പ്രദായം സ്ഥാപിക്കുകയാണ് ലക്ഷ്യം. ജില്ലയിൽ ഈ സമ്പ്രദായം നടപ്പാക്കുന്ന ആദ്യത്തെ താലൂക്കാണ് കൊച്ചി. ജീവനക്കാർ ഹാജരാകുമ്പോൾ ഓഫിസിന് 50 മീറ്റർ ചുറ്റളവിൽ നിന്ന് മൊബൈൽ ആപ്പ് ഉപയോഗിച്ച് മുഖം കാണിച്ച് ഹാജർ രേഖപ്പെടുത്തണം. തിരിച്ച് ഓഫിസിൽ നിന്ന് പോകുമ്പോഴും ഇത്…

    read more

  • വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ

    അങ്കമാലി: പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. അയ്യമ്പുഴ ചുള്ളി ഒലിവ് മൗണ്ട് മാങ്ങാൻ വീട്ടിൽ ഷിന്‍റോയെയാണ് (27) അങ്കമാലി പൊലീസ് പിടികൂടിയത്. അപകടകരമായി ഓടിച്ചു വന്ന കാർ താബോർ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് തടഞ്ഞു. അതോടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ പൊലീസുദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    read more

  • അയ്യോ സാറെ പോയല്ലേ…. സ്ഥലം മാറിപ്പോയ എ.എസ്.ഐക്ക് സ്നേഹാദരം പങ്കുവെച്ച് നാട്ടുകാർ

    പറവൂർ: സ്ഥലം മാറിപ്പോയ എ.എസ്.ഐ റസാഖിന് ആശംസകൾ നേർന്നും തിരികെ വിളിച്ചും നാട്ടുകാർ. മൂന്ന് വർഷം മുമ്പാണ് റസാഖ് വടക്കേക്കര പൊലീസ് സ്റ്റേഷനിൽ എത്തിയത്. കഴിഞ്ഞ ദിവസം ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ നിൽക്കുന്ന പടം ഫേസ്ബുക്കിൽ വടക്കേക്കരയോട് വിട, ഇനി ചെങ്ങമനാട് എന്ന കുറിപ്പുമായി പോസ്റ്റ് ചെയ്തതോടെയാണ് സ്ഥലംമാറ്റ വിവരം ജനം അറിഞ്ഞത്. ഇതോടെ പോസ്റ്റിന് താഴെ കമന്‍റുകൾ നിറഞ്ഞു. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും അനുഭവങ്ങൾ ഓർത്തെടുത്ത്…

    read more

  • തപാൽ സ്വതന്ത്ര വിതരണ കേന്ദ്രം ഇന്ന് മുതൽ; വിലാസക്കാരൻ നെട്ടോട്ടമോടണം

    ആലുവ: മേൽവിലാസക്കാരൻ വീടുകളിൽ ഇല്ലെങ്കിൽ ഇനി മുതൽ തപാൽ ഉരുപ്പടികൾ വാങ്ങാൻ എത്തേണ്ടത് കിലോമീറ്ററുകൾ താണ്ടി. തപാൽ സ്വതന്ത്ര വിതരണകേന്ദ്രം (ഇൻഡിപെൻഡന്‍റ് ഡെലിവറി സെന്‍റർ) നിലവിൽ വരുന്നതോടെയാണ് പൊതുജനങ്ങൾ വെട്ടിലാകാൻ പോകുന്നത്. ഈ കേന്ദ്രത്തിൽനിന്നാകും എല്ലാ കത്തിടപാടുകളുടെയും വിതരണം. സംസ്ഥാനത്ത് ഓരോ ജില്ലയിലും മൂന്നോ നാലോ കേന്ദ്രങ്ങളാവും ഉണ്ടാകുക. ജില്ലയിൽ മൂന്ന് കേന്ദ്രമാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. ആലുവ ഹെഡ് പോസ്റ്റ് ഓഫിസ്, എച്ച്.എം.ടി കോളനി, ഞാറക്കൽ എന്നിവിടങ്ങളിലാണിവ. ആദ്യഘട്ടത്തിൽ തോട്ടുമുഖം, സൗത്ത് വാഴക്കുളം, മാറമ്പിള്ളി, തായിക്കാട്ടുകര എന്നിവയാണ്…

    read more

  • താമസക്കാർ ഭീതിയില്‍; പൊങ്ങൻചുവട് ഉന്നതിയിൽ കാട്ടാന വിളയാട്ടം

    പെരുമ്പാവൂർ: പൊങ്ങന്‍ചുവട് ആദിവാസികുടിയിൽ കാട്ടാനശല്യം രൂക്ഷമായിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. ഫെന്‍സിങ് സ്ഥാപിക്കണമെന്ന ആവശ്യവുമായി മൂന്നുമാസമായി അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും നടപടിയില്ലെന്ന് ഊരുമൂപ്പൻ ശേഖരൻ അറിയിച്ചു. കാട്ടാന വ്യാപക നാശനഷ്ടം വരുത്തുന്നുണ്ട്. രാത്രി ഉറങ്ങനാകാത്ത സ്ഥിതിയാണ്. പകൽ പണിക്ക് പോകാൻ പോലും പറ്റുന്നില്ലെന്നും പറയുന്നു. കൃഷിയിടങ്ങളിലെ കപ്പ, ചേമ്പ്, പച്ചക്കറി എന്നിവ മുഴുവൻ നശിപ്പിക്കുകയാണ്. വൈദ്യുതി കാലുകൾ മറിച്ചിടുന്നത് പതിവായതോടെ ഊര് നിവാസികൾ പല ദിവസങ്ങളിലും ഇരുട്ടിലാണ്. വീടുകളിൽ പലപ്പോഴും മണ്ണെണ്ണ വിളക്കാണ് ആശ്രയം. വെളിച്ചമില്ലാത്തതുകൊണ്ട് രാത്രി…

    read more