Ernakulam News

  • രാസലഹരിയുമായി യുവാവ് പിടിയിൽ

    കാക്കനാട്: രാസലഹരിയുമായി യുവാവ് പിടിയിൽ. അത്താണി കുഴിപ്പറമ്പിൽ ഉമറുൽ ഫാറൂഖാണ് (28) പിടിയിലായത്. ഗുളിക രൂപത്തിലുള്ള (198 എണ്ണം) രാസലഹരിയുമായി കാക്കനാട് മത്സ്യ മാർക്കറ്റിനു സമീപത്ത് നിൽക്കുമ്പോഴാണ് ഇയാൾ സിറ്റി ഡാൻസാഫ് പൊലീസിന്‍റെ പിടിയിലായത്. നേരത്തേയും ഇയാൾ ഇത്തരം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

    read more

  • ദേശീയ പഞ്ചഗുസ്തിക്ക് അമ്മയും മൂന്ന് പെണ്‍മക്കളും

    മൂവാറ്റുപുഴ: തൃശൂരില്‍ നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിന് അമ്മയും മൂന്ന് പെണ്‍മക്കളും പങ്കെടുക്കുന്നു. ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ട് വരെ പീപ്പിള്‍ ആം റസ്ലിങ് ഫെഡറേഷനും ആം റസ്ലിങ് അസോസിയേഷനും സംയുക്തമായി നടത്തുന്ന ദേശീയ പഞ്ച ഗുസ്തി മത്സരം തൃശൂര്‍ വി.കെ.എന്‍. മേനോന്‍ ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 2500ല്‍ അധികം കായിക താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തിൽ മൂവാറ്റുപുഴ സ്വദേശിനി റീജ സുരേഷാണ് കേരള വനിത ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ഇവരുടെ മക്കളും…

    read more

  • വെർച്വൽ അറസ്റ്റ് തട്ടിപ്പ് പൊളിച്ചടുക്കി സൈബർ പൊലീസ്

    ആലുവ: വെർച്വൽ അറസ്റ്റ് ഭയന്ന് ഫോണുമായി സൈബർ സ്റ്റേഷനിലെത്തിയ യുവാവിന്‍റെ മുമ്പിൽ വച്ചു തന്നെ പൊലീസ് ടീം തട്ടിപ്പ് പൊളിച്ചടക്കി. ആലുവ സ്വദേശിയായ യുവാവിനാണ് തട്ടിപ്പ് സംഘത്തിന്‍റെ കോൾ എത്തിയത്. യുവാവിന്‍റെ ആധാർ കാർഡ് ഉപയോഗിച്ച് രണ്ട് വെബ് സൈറ്റ് തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞാണ് കോൾ തുടങ്ങിയത്. ഈ സൈറ്റ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് ഉൾപ്പെടുയുള്ള അനധികൃത ഇടപാടിന് കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞു. ഉടനെ വീഡിയോ കോളിൽ വരണമെന്നും ആധാർ, അക്കൗണ്ട്, പാൻ രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടു. പറ്റില്ലെങ്കിൽ അടുത്തുള്ള…

    read more

  • കനത്ത മഴ; കരകവിഞ്ഞ് പെരിയാർ, തീരങ്ങളിൽ ആശങ്ക

    ചെങ്ങമനാട് പഞ്ചായത്ത് നാലാം വാർഡിലെ പനയക്കടവ്-പുതുവാശ്ശേരി റോഡിൽ  വെള്ളം കയറിയപ്പോൾ ആലുവ: മഴ കനത്ത് പെരിയാറിൽ വെള്ളം ഉയർന്നത് തീരങ്ങളിൽ ആശങ്ക പടർത്തുന്നു. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഹൈറേഞ്ചിൽ മഴ ശക്തമായതാണ് ഒരു രാത്രി കൊണ്ട് പെരിയാർ കരകവിയാൻ ഇടയാക്കിയത്. പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാൽ തീരങ്ങൾ ആശങ്കയിലാണ്. പെരിയാർ തീരത്തെ താഴ്ന്ന ഭാഗങ്ങളിൽ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കലങ്ങിമറിഞ്ഞ് ശക്തമായാണ് പുഴ ഒഴുകുന്നത്. ബുധനാഴ്ച് വൈകുന്നേരം മുതലാണ് നീരൊഴുക്ക് ശക്തമായത്. രാത്രിയോടെ തീരങ്ങളിലേക്ക്…

    read more

  • തുള്ളിക്കൊരു കുടം; നദികളിലെ ജലനിരപ്പ് ഉയരുന്നു

    കനത്തമഴയിൽ പെരിയാറിൽനിന്ന് വെള്ളം കയറിയ ആലുവ ശിവക്ഷേത്രം. ഈ വർഷം രണ്ടാം തവണയാണ് പെരിയാറിൽനിന്ന് വെള്ളംകയറി ക്ഷേത്രത്തിൽ ആറാട്ട് നടക്കുന്നത്   കൊച്ചി: നിറഞ്ഞുകവിയുന്ന പുഴകളും ജലാശയങ്ങളും, വിവിധയിടങ്ങളിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്… ഇങ്ങനെ നീളുകയാണ് കോരിച്ചൊരിയുന്ന മഴയിലെ കാഴ്ചകൾ. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ടതിന്‍റെ പശ്ചാത്തലത്തിൽ മുൻകരുതലിലായിരുന്നു വ്യാഴാഴ്ച അധികൃതർ. മുൻ ദിവസത്തേതിന്‍റെ തുടർച്ചായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച പുലർച്ചയും ശക്തമായ മഴയാണ് ലഭിച്ചത്. വെള്ളിയാഴ്ചയും ഓറഞ്ച് അലർട്ടാണ് ജില്ലയിൽ. ശനിയാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ വീടുകളിൽ…

    read more

  • പേടിസ്വപ്നമായി മണികണ്ഠൻചാൽ ചപ്പാത്ത്

    ചപ്പാത്തിൽ കാണാതായ രാധാകൃഷ്ണന് വേണ്ടി സ്കൂബ ടീം തെരച്ചിൽ നടത്തുന്നു കോതമംഗലം: മഴക്കാലമാകുമ്പോൾ മണികണ്ഠൻചാൽ ചപ്പാത്ത് നാട്ടുകാരുടെ പേടിസ്വപ്നമാണ്. ജലപ്രവാഹത്തിനടിയിലാവുന്ന ചപ്പാത്ത് മുറിച്ച് കടക്കുകയല്ലാതെ മറ്റ് വഴികൾ ഇല്ലാത്തതാണ് പ്രാണൻ പണയം വെച്ച് സാഹസത്തിന് മുതിരാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്നത്. ബുധനാഴ്ച ചപ്പാത്തിലൂടെ മറുകര കടക്കാൻ ശ്രമിക്കുമ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ സ്വകാര്യ ബസ് ജീവനക്കാരൻ മണികണ്ഠൻചാൽ വർക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു- 37) ഈ അവസ്ഥയുടെ പുതിയ ഇര. രാത്രി മണികണ്ഠൻചാലിൽ എത്തുന്ന ബസ് മഴക്കാലത്ത് ഇക്കരെയാണ് നിർത്തിയിടാറ്. ചപ്പാത്തിൽ…

    read more

  • തട്ടിക്കൊണ്ടുപോകൽ; നാല് പ്രതികൾ പിടിയിൽ

    ആമോസ്,ആഷ്ലിൻ, അഫ്സൽ, റസൂൽ കളമശ്ശേരി: ആലുവ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ നാലുപേരെ കളമശ്ശേരി പൊലീസ് പിടികൂടി. പള്ളുരുത്തി സ്വദേശികളായ ചങ്കുതറ വീട്ടിൽ സി.എ. ആമോസ്, ബാവക്കാട് വീട്ടിൽ ആഷ്ലിൻ ജോസഫ് (28), മുണ്ടക്കൽ വീട്ടിൽ എം.ബി. റസൂൽ (51), മംഗലത്തുപറമ്പിൽ വീട്ടിൽ എ. അഫ്സൽ (38) എന്നിവരെയാണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 10.45ന് പ്രീമിയർ ജങ്ഷന് സമീപത്തുനിന്ന് ആലുവ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 1,50,000 ആവശ്യപ്പെട്ട് ദേഹോപദ്രവമേൽപിച്ച കേസിലാണ് ഇവരെ…

    read more

  • കടലേറ്റം തടയാൻ സിന്തെറ്റിക് ജിയോ ട്യൂബ്; തീരദേശ വികസനത്തിന് മാതൃകയാകാൻ ധാരണാപത്രമായി

    വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ തീരദേശ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു ലക്ഷ്യമിട്ട് നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചും (എൻ.സി.സി.ആർ) കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും (കെ.എസ്.സി.എ.ഡി.എസ്) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ധാരണാപത്രം അനുസരിച്ച് തീര ശോഷണവും കടലാക്രമണവും തടയുന്നതിനായി കടലിൽ സിന്തെറ്റിക് ജിയോ ട്യൂബ് സ്ഥാപിക്കും. തീര സംരക്ഷണത്തിൻറെ ഭാഗമായി കേരളത്തിലെ 22 ബീച്ചുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ഉൾപ്പെടുന്ന എറണാകുളം ജില്ലയിലെ മൂന്ന് കടൽ തീരങ്ങൾ വൈപ്പിൻ മണ്ഡത്തിലാണ്. ഞാറക്കൽ പഞ്ചായത്തിലെ പുത്തൻ കടപ്പുറം,…

    read more

  • പെൺസുഹൃത്തിന്റെ ബന്ധുക്കളെ ഭയന്ന് പാഞ്ഞ ബൈക്ക് യാത്രികൻ അപകടത്തിൽപെട്ടു: രണ്ടുപേർക്ക് പരിക്ക്

    മരട് തോമസ് പുരം ജങ്ഷനിൽ അപകടത്തിൽപെട്ട വാഹനങ്ങൾ മരട്: പെൺസുഹൃത്തിന്റെ ബന്ധുക്കളെ കണ്ട് ഭയന്ന് ചീറിപ്പാഞ്ഞു നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് സ്കൂട്ടർ യാത്രികനും കാൽനട യാത്രികയ്ക്കും പരുക്ക്. കുന്നലക്കാട്ട് റോഡിൽ വാടകയ്ക്കു താമസിക്കുന്ന സ്മിതാ രാജു(48), ബംഗാൾ സ്വദേശി അൽ അമീൻ(28) എന്നിവർക്കാണ് പരിക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം ആൾ കൂടിയതോടെ ബൈക്ക് യാത്രികൻ തിരുവനന്തപുരം സ്വദേശി ജിഷ്ണു(30) ഓടി രക്ഷപ്പെട്ടു. സ്കൂട്ടർ തകർന്നു. മരട് തോമസ്പുരം ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെ 9.15…

    read more

  • കാട്ടാനക്കൂട്ടം വിലസുന്നു

    representational image കോതമംഗലം: കീരംപാറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ചീക്കോട് തെക്കേച്ചാൽ ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നെടുങ്കല്ലേൽ ജോർജ് എന്ന കർഷകന്‍റെ പുരയിടത്തിൽ കയറിയ കാട്ടാനക്കൂട്ടം പൈനാപ്പിൾ, കവുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് ആനക്കൂട്ടം കൃഷി നശിപ്പിക്കുന്നത്. ജനവാസമേഖലയിൽ വന്യജീവികൾ എത്തി മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്നതും, കൃഷി നശിപ്പിക്കുന്നതും പതിവായത് ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്. 17 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള തടിക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വാച്ചർമാരില്ലാത്തത് ആനകൾ…

    read more