Ernakulam News

  • ടി.കെ. പരീക്കുട്ടിയുടെ ഓർമക്ക് അഞ്ചര പതിറ്റാണ്ട്

    പ്രസിഡന്‍റ് ഡോ. രാജേന്ദ്രപ്രസാദിൽനിന്ന് മലയാള സിനിമയുടെ ആദ്യ പുരസ്കാരം ടി.കെ. പരീക്കുട്ടി ഏറ്റുവാങ്ങുന്നു മട്ടാഞ്ചേരി: മലയാള സിനിമയിൽ മാറ്റത്തിന് തുടക്കമിട്ട നിർമാതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന ടി.കെ. പരീക്കുട്ടി ഓർമയായിട്ട് 55 വർഷം പിന്നിടുന്നു. ടി.കെ. പരീക്കുട്ടിയുടെ ചന്ദ്രതാര ഫിലിംസ് 1954ൽ നിർമിച്ച ‘നീലക്കുയിൽ’ ചിത്രമാണ് തെന്നിന്ത്യയിലേക്ക് ആദ്യമായി ഇന്ത്യൻ പ്രസിഡന്റിന്റെ പുരസ്കാരം കൊണ്ടുവന്നത്. അക്കാലത്തെ ന്യൂജനറേഷൻ ആശയക്കാരായ രാമു കാര്യാട്ടും പി. ഭാസ്കരനുമാണ് ടി.കെ. പരീക്കുട്ടിയെ സിനിമ നിർമിക്കണമെന്ന ആവശ്യവുമായി സമീപിച്ചത്. ആ കൂട്ടുകെട്ടിൽ നീലക്കുയിൽ എന്ന…

    read more

  • കൈനകരിയിലെ വെള്ളക്കെട്ട് വിവരിച്ച് കത്ത്; നടപടിക്ക് ഉത്തരവിട്ട് ഹൈകോടതി

    കൊച്ചി: ഔട്ടർ ബണ്ട് പൊട്ടി വെള്ളക്കെട്ടിലായ ആലപ്പുഴ കുട്ടനാട് കൈനകരി നിവാസികളുടെ ദുരിതം വിവരിക്കുന്ന കത്ത് സ്വമേധയാ പൊതുതാൽപര്യ ഹരജിയായി പരിഗണിച്ച് നടപടിക്ക് ഉത്തരവിട്ട് ഹൈകോടതി. സ്കൂളിന്‍റെ പ്രവർത്തനം മുടങ്ങിയതടക്കം കാണിച്ച് കുട്ടമംഗലം എസ്.എന്‍.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി.ആർ. ബിന്ദു അയച്ച കത്താണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് പരിഹാരനടപടി സ്വീകരിക്കാൻ കലക്ടർക്ക് കോടതി നിർദേശം നൽകി. പ്രദേശത്തെ സമാനപ്രശ്നങ്ങളുടെ…

    read more

  • ദുരന്തത്തിന് കാതോർത്ത് കച്ചേരിത്താഴം ബസ് കാത്തിരിപ്പുകേന്ദ്രം

    മൂവാറ്റുപുഴ: ദുരന്തത്തിന് കാതോർത്ത് കച്ചേരിത്താഴത്തെ വവ്വാൽ ബസ് കാത്തിരിപ്പുകേന്ദ്രം. നൂറുകണക്കിനാളുകൾ ബസ് കാത്തുനിൽക്കുന്ന നഗരമധ്യത്തിലെ കച്ചേരിത്താഴത്ത് ലക്ഷങ്ങൾ മുടക്കി ഏഴുവർഷം മുമ്പ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തുരുമ്പെടുത്ത് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലായത്. അറ്റകുറ്റപ്പണികൾ തീർത്ത് നവീകരിക്കാൻ രണ്ടുവർഷം മുമ്പ് നഗരസഭ നാലുലക്ഷം അനുവദിച്ചെങ്കിലും ഇതുവരെ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. ശക്തമായ മഴയിലും കാറ്റിലും ആളുകൾ ഭയാശങ്കയോടെയാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. നഗരത്തിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വൻ ദുരന്തത്തിനുതന്നെ വഴിവെക്കും. വവ്വാൽ…

    read more

  • ആലുവ മേഖലയിൽ പകർച്ചപ്പനികൾ പടരുന്നു

    ആലുവ: മേഖലയിൽ പകർച്ചപ്പനികൾ പടരുന്നു. പന്നിപ്പനിയും ഡെങ്കിയടക്കമുള്ള മറ്റു പനികളും മഞ്ഞപ്പിത്തവും വയറിളക്കവും പലഭാഗങ്ങളിലും വ്യാപകമായിട്ടുണ്ട്. പകർച്ചപ്പനിയായ ഇൻഫ്ലുവൻസ-എയും സമീപകാലത്തായി കണ്ടുവരുന്നുണ്ട്. ഇതിന്‍റെ വകഭേദങ്ങളായ എച്ച് വൺ എൻ വൺ, എച്ച് ത്രീ എൻ ടു എന്നിവയും പടരുന്നു. പന്നിപ്പനിയെന്ന എച്ച് വൺ എൻ വൺ കോളജ് വിദ്യാർഥികളിലാണ് സമീപനാളുകളിൽ കൂടുതലായി കണ്ടുവരുന്നത്. ഹോസ്റ്റലുകളിൽ നിന്നാണ് ഇവ കൂടുതലായും പടർന്നതെന്നാണ് കണക്കാക്കുന്നത്. പന്നിപ്പനി വ്യാപനത്തെതുടർന്ന് ആലുവ യു.സി കോളജ്, ചുണ്ടിയിലെ ഭാരതമാത ലോ കോളജ്, ആർട്സ് കോളജ്…

    read more

  • നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ

    സൗമല്യഘോഷ് ആലുവ: നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനംചെയ്ത് ഒരുകോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. വെസ്റ്റ് ബംഗാൾ ഹൂഗ്ലി അലിപ്പൂർ സ്വദേശി സൗമല്യഘോഷിനെയാണ് (27) ആലുവ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങമനാട് സ്വദേശിക്കാണ് പണം നഷ്ടമായത്. ഷേർഖാൻ എജുക്കേഷനൽ ഗ്രൂപ് എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ മിനിമം പത്തുശതമാനം ലാഭം എന്നായിരുന്നു വാഗ്ദാനം. തട്ടിപ്പ് സംഘം ‘സെബി’യുടെ വ്യാജ സീൽവെച്ച ട്രേഡിങ് അക്കൗണ്ട് രജിസ്ട്രേഷൻ ഫോം അയച്ചുകൊടുത്താണ് വിശ്വാസം നേടിയത്. എജുക്കേഷനൽ ഗ്രൂപ്പിൽ പ്രഫസറാണെന്ന്…

    read more

  • വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച യുവതിയെ ഷാൾ മുറുക്കി കൊന്ന് സുഹൃത്തുക്കൾക്ക് വീഡിയോ കോളിൽ കാണിച്ചു കൊടുത്ത് യുവാവ്

    ആലുവയിൽ കൊല്ലപ്പെട്ട അഖിലയും പ്രതി ബിനുവും ആലുവ: യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ ചാരുവിള പുത്തൻവീട് സ്വദേശിനി അഖില (35) ആണ് റെയിൽവേ സ്റ്റേഷൻ റോഡിൽ തോട്ടുങ്കൽ ലോഡ്ജിൽ കൊല്ലപ്പെട്ടത്. പ്രതി അടിമാലി സ്വദേശിയായ ബിനു എൽദോസിനെ (39) കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഇവർ ഇടക്ക് ഇവിടെ വന്ന് താമസിക്കാറുള്ളതായി പറയുന്നു. ഞായറാഴ്ച ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി വന്നത്. പിന്നീട് ഇവർ തമ്മിൽ വഴക്കുണ്ടായി. തന്നെ…

    read more

  • പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

    തുറവൂർ: കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച പ്രതി പൊലീസ് പിടിയിൽ. എറണാകുളം നോർത്ത് ചെല്ലാനം അരയാലുങ്കൽ വീട്ടിൽ സാബുവാണ് (42) പടിയിലായത്. സാധനങ്ങൾ കടയിൽ കൊടുക്കാനെന്ന വ്യാജേന സ്കൂട്ടറിലെത്തി പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തി കടന്നുകളയുകയായിരുന്നു. ഈമാസം 17ന് കോടംതുരുത്ത് പി.എസ് കവലക്ക് സമീപമായിരുന്നു സംഭവം. കുത്തിയതോട് പൊലീസ് നിരീക്ഷണ കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. 

    read more

  • ‘കുടിവെള്ള ക്ഷാമത്തിന് കാരണം പൈപ്പിലെ ചോർച്ച’

    വൈപ്പിൻ: നായരമ്പലത്തെ കുടിവെള്ള ക്ഷാമത്തിനു കാരണം പൈപ്പ് ലൈനിലെ ചോർച്ച കൂടിയതാണെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അറിയിച്ചു. വടക്കന്‍ പറവൂര്‍ പമ്പ് ഹൗസില്‍നിന്ന് വൈപ്പിനിലേക്കുള്ള പൈപ്പ് ലൈനിന്റെ ഭാഗമായ ചെറായി കൊമരന്തി പാലത്തിന് സമീപം വസ്‌തേരി തോടിനടിയിലൂടെ സ്ഥാപിച്ചിട്ടുള്ള 450 എം.എം എച്ച്.ഡി.പി.ഇ പൈപ്പിലുണ്ടായ ചോർച്ച പ്രതികൂല കാലാവസ്ഥയും ഒഴുക്കും മൂലം ശക്തമായി. നിലവില്‍ നായരമ്പലം അടക്കമുള്ള ഭാഗങ്ങളിലുണ്ടായ കുടിവെള്ളക്ഷാമത്തിനു ഇതാണു കാരണമെന്ന് വാട്ടര്‍ അതോറിറ്റി കേന്ദ്രങ്ങള്‍ വൃത്തങ്ങള്‍ അറിയിച്ചതായി എം.എല്‍.എ വ്യക്തമാക്കി. എടവനക്കാട്, നായരമ്പലം, ഞാറക്കല്‍…

    read more

  • പെരിയാർവാലി കനാൽ; അപകടം തലക്കുമുകളിൽ

    വെസ്റ്റ് മുളവൂരിൽ പെരിയാർ വാലി കനാൽ അക്വഡക്ടിൻെറ സിമന്‍റ് ഇളകി കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നു മൂവാറ്റുപുഴ: ജനവാസ കേന്ദ്രത്തിലെ അക്വഡക്ട് അപകടാവസ്ഥയിൽ. പായിപ്ര ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് മുളവൂരിലാണ് പെരിയാർ വാലി കനാലിന്‍റെ അക്വഡേറ്റ് കോൺക്രീറ്റുകൾ അടർന്ന് തുരുമ്പെടുത്ത കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത്. മേതല-ആട്ടയം ബ്രാഞ്ച് കനാലിലെ വെസ്റ്റ് മുളവൂരിലാണ് ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ ഇത് സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച അക്വഡക്ടിന്‍റെ സിമന്‍റ് പാളികൾ അടർന്ന് വീഴുന്നത് പതിവായിരിക്കുകയാണ്. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് വർഷങ്ങൾക്ക്…

    read more

  • റിഫൈനറി തീപിടിത്തം; പ്രതിസന്ധിയിൽ അയ്യൻകുഴി നിവാസികൾ

    അമ്പലമുകൾ: കൊച്ചിൻ റിഫൈനറിയിലെ തീപിടിത്തത്തെ തുടർന്ന് വീട് വിട്ട് പോയ അയ്യൻ കുഴി നിവാസികളുടെ പ്രശ്നത്തിന് ഇനിയും പരിഹാരമായില്ല. ജൂലൈ എട്ടിന് വൈകീട്ടുണ്ടായ തീപിടിത്തത്തെ തുടർന്ന് അയ്യൻ കുഴി നിവാസികൾ ചോറ്റാനിക്കരയിലെ സ്വകാര്യ ഹോട്ടലിൽ റിഫൈനറി ചിലവിൽ താമസിക്കുകയാണ്. തീ പിടിത്തത്തെ തുടർന്ന് ജൂലൈ ഒമ്പതിന് കലക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 10 ദിവസത്തിനകം കമ്പനി അധികൃതരുമായി ചർച്ച നടത്തിയതിന് ശേഷം ചീഫ് സെക്രട്ടറി തല കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല. കഴിഞ്ഞ…

    read more