All news

  • എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

    ആനന്ദ് കൃഷ്ണൻ കൊച്ചി: എം.ഡി.എം.എയുമായി വരാപ്പുഴ കൊങ്ങോർപ്പിള്ളി രജനി ഭവനിൽ ആനന്ദ്കൃഷ്ണനെ (27) കൊച്ചി സിറ്റി പൊലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മുളവുകാട് ചൂളക്കൽ കോളനി റോഡ് ഭാഗത്ത് കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ വിൽപ്പനക്ക് സൂക്ഷിച്ച 1.27ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് കണ്ടെത്തി.

    read more

  • മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു

    ജലനിരപ്പുയർന്ന മൂവാറ്റുപുഴയാർ മൂവാറ്റുപുഴ: കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ശനിയാഴ്ച പുലർച്ച മുതൽ മഴ കനത്തതോടെ മൂവാറ്റുപുഴയാറിന്‍റെ കൈവഴികളായ കാളിയാർ, തോടുപുഴ, കോതമംഗലം ആറുകളിൽ ജലനിരപ്പ് ഉയർന്നിരുന്നു. മഴ തുടർന്നാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളത്തിലാകും. പുഴക്കര കാവ് കടവ് മുതൽ ലത പാലം വരെയുള്ള പുഴയോര നടപ്പാതകളും കുളിക്കടവുകളും മുങ്ങി. മലങ്കര ഡാമിന്റെ ആറ് ഷ‌ട്ടറുകൾ ഉയർത്തിയതോടെ തൊടുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മൂന്നു ഷട്ടറുകൾ…

    read more

  • പോകാം… കൊച്ചുദ്വീപിലേക്ക്; മനസ്സ് കവർന്ന് കടമക്കുടി

    കൊച്ചി: ചെറുതോണി തുഴഞ്ഞ് കായൽപരപ്പിലൂടെ കടന്നുപോകുന്ന മനുഷ്യർ… പച്ചപ്പ് നിറഞ്ഞ പാടങ്ങളും നാട്ടുവഴികളും… തനിമ ചോരാത്ത ഗ്രാമക്കാഴ്ചകൾ… അത്രമേൽ മനോഹരമായ പുലർകാലവും അസ്തമയവും… കാഴ്ചകൾകൊണ്ട് സമ്പന്നമായ കടമക്കുടി തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇവിടേക്ക് അവരെ ആകർഷിക്കുന്ന കാഴ്ചകൾ നിരവധിയാണ്. പുലർകാലത്ത് കായലിലൂടെ ബോട്ട് യാത്ര ചെയ്തും പൊക്കാളിപ്പാടങ്ങളിലൂടെ നടന്നും ദേശാടനപ്പക്ഷികളെ കണ്ടും മീൻപിടിച്ചുമൊക്കെ യാത്ര ആസ്വാദ്യകരമാക്കാമെന്നത് ഈ പ്രദേശത്തിന് സഞ്ചാരികൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുകയാണ്. നഗരത്തിൽനിന്ന് വിളിപ്പാടകലെയുള്ള മനോഹരമായ ഈ കൊച്ചുദ്വീപ് തിരക്കുകളൊഴിഞ്ഞ് ശാന്തമായ അന്തരീക്ഷം അനുഭവിച്ചറിയാനെത്തുന്നവരുടെ…

    read more

  • കെണിയായി മഴക്കുഴികൾ

    ആലുവ-മൂന്നാർ റോഡും എൻ.എ.ഡി റോഡും സംഗമിക്കുന്ന കൊച്ചിൻ ബാങ്ക് കവലയിൽ റോഡ് തകർന്ന നിലയിൽ ആലുവ: ആലുവ-മൂന്നാർ റോഡിലും എൻ.എ.ഡി റോഡിലും ദുരിതമായി കൊച്ചിൻ ബാങ്ക് കവലയിലെ മരണക്കുഴി. തിരക്കേറിയ ആലുവ-മൂന്നാർ റോഡാണ് തകർന്ന് കിടക്കുന്നത്. എൻ.എ.ഡി-മെഡിക്കൽ കോളജ് റോഡ് സംഗമിക്കുന്ന കവലയിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. ചെറിയ കുഴികൾ അടക്കാൻ നടത്തിയ പണികളാണ് പ്രശ്നമായതെന്ന് ആക്ഷേപമുണ്ട്. ചെറിയ കുഴികൾ അടക്കാൻ 15 മീറ്ററോളം നീളത്തിൽ കോൺക്രീറ്റ് കട്ടകൾ വിരിച്ചിരുന്നു. റോഡ് നിരപ്പിൽനിന്ന് അര അടിയോളം ഉയരത്തിലാണ്…

    read more

  • സ്കൂളുകളിൽ ഇനി‘റോബോട്ടിക് വിപ്ലവം’

    മൂവാറ്റുപുഴ ഗവ. മോഡൽ എച്ച്.എസ്.എസിൽ കൈറ്റിന്‍റെ റോബോട്ടിക്സ് പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർ കൊച്ചി: നിർമിത ബുദ്ധിയടക്കം ഏറ്റവും നൂതനമായ സംവിധാനങ്ങളുമായി ലോകം മുന്നേറുമ്പോൾ അതിനൊപ്പം ചലിക്കുകയാണ് നമ്മുടെ സ്കൂളുകളും. ആധുനിക സാങ്കേതിക വിദ്യകൾ പ്രായോഗിക തലത്തിൽ മനസ്സിലാക്കാനും സാധ്യതകളെ കൂടുതൽ അടുത്തറിയാനും ഉപകരിക്കുംവിധം പദ്ധതികളാണ് ജില്ലയിലെ സ്കൂളുകളിൽ സജ്ജമായിരിക്കുന്നത്. ഈ അധ്യയനവർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയിൽ പഠനവും പ്രായോഗിക പരിശീലനവും നടത്തുന്നതിനായി ജില്ലയിലെ 280 സ്കൂളുകളിൽ 2794 റോബോട്ടിക് കിറ്റുകളുടെ വിന്യാസം…

    read more

  • ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം; പ്രതികളെ കണ്ടെത്താനായില്ല

    മുടവൂർ അയ്യംകുളങ്ങര ക്ഷേത്രത്തിൽ എത്തിയ മോഷ്ടാവിന്‍റെ സി.സി.ടി.വി ദൃശ്യം മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മുടവൂരിൽ വിവിധ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം. മൂന്നു ക്ഷേത്രങ്ങളിലും പള്ളിയിലുമാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്. മുടവൂർ അയ്യംകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിലെത്തിയ മോഷ്ടാക്കൾ ഓഫിസിന്‍റെ പൂട്ട് തകർത്ത് അകത്ത് കടന്ന് ഓഫിസിനകത്ത് ഉണ്ടായിരുന്ന ലോക്കർ തകർക്കാൻ ശ്രമിച്ചു. രണ്ടുപേരാണ് മോഷണത്തിനായി എത്തിയത്. ഇവിടെ നിന്നും ഒന്നും മോഷണം പോയിട്ടില്ല. മോഷ്ടാക്കൾ എത്തുന്നതും ലോക്കർ തകർക്കാൻ ശ്രമിക്കുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ജയ്ഹിന്ദ് കവലയിലുള്ള ചാകുന്നത്ത്കാവ്…

    read more

  • ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

    കുന്നുകര: ചാർജ് ചെയ്യുന്നതിനിടെയുണ്ടായ അഗ്നിബാധയെത്തുടർന്ന് ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ആളപായമില്ല. കുന്നുകര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം തെക്കെ അടുവാശ്ശേരി സ്വദേശി വി.ബി. ഷഫീക്കിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി 10 നായിരുന്നു അപകടം. ഷഫീഖിന്റെ പിതാവ് തെക്കെ അടുവാശ്ശേരി വല്ലേലിൽ ബാവക്കുഞ്ഞിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീ പിടിച്ചത്. വീടിനോട് ചേർന്ന കാർ പോർച്ചിലാണ് സ്കൂട്ടർ ചാർജിൽ ഇട്ടിരുന്നത്. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടർ കത്തുന്ന നിലയിൽ കണ്ടത്. അതോടെ വെള്ളമൊഴിച്ച് തീ കെടുത്താൻ…

    read more

  • ടി.കെ. പരീക്കുട്ടിയുടെ ഓർമക്ക് അഞ്ചര പതിറ്റാണ്ട്

    പ്രസിഡന്‍റ് ഡോ. രാജേന്ദ്രപ്രസാദിൽനിന്ന് മലയാള സിനിമയുടെ ആദ്യ പുരസ്കാരം ടി.കെ. പരീക്കുട്ടി ഏറ്റുവാങ്ങുന്നു മട്ടാഞ്ചേരി: മലയാള സിനിമയിൽ മാറ്റത്തിന് തുടക്കമിട്ട നിർമാതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന ടി.കെ. പരീക്കുട്ടി ഓർമയായിട്ട് 55 വർഷം പിന്നിടുന്നു. ടി.കെ. പരീക്കുട്ടിയുടെ ചന്ദ്രതാര ഫിലിംസ് 1954ൽ നിർമിച്ച ‘നീലക്കുയിൽ’ ചിത്രമാണ് തെന്നിന്ത്യയിലേക്ക് ആദ്യമായി ഇന്ത്യൻ പ്രസിഡന്റിന്റെ പുരസ്കാരം കൊണ്ടുവന്നത്. അക്കാലത്തെ ന്യൂജനറേഷൻ ആശയക്കാരായ രാമു കാര്യാട്ടും പി. ഭാസ്കരനുമാണ് ടി.കെ. പരീക്കുട്ടിയെ സിനിമ നിർമിക്കണമെന്ന ആവശ്യവുമായി സമീപിച്ചത്. ആ കൂട്ടുകെട്ടിൽ നീലക്കുയിൽ എന്ന…

    read more

  • കൈനകരിയിലെ വെള്ളക്കെട്ട് വിവരിച്ച് കത്ത്; നടപടിക്ക് ഉത്തരവിട്ട് ഹൈകോടതി

    കൊച്ചി: ഔട്ടർ ബണ്ട് പൊട്ടി വെള്ളക്കെട്ടിലായ ആലപ്പുഴ കുട്ടനാട് കൈനകരി നിവാസികളുടെ ദുരിതം വിവരിക്കുന്ന കത്ത് സ്വമേധയാ പൊതുതാൽപര്യ ഹരജിയായി പരിഗണിച്ച് നടപടിക്ക് ഉത്തരവിട്ട് ഹൈകോടതി. സ്കൂളിന്‍റെ പ്രവർത്തനം മുടങ്ങിയതടക്കം കാണിച്ച് കുട്ടമംഗലം എസ്.എന്‍.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി.ആർ. ബിന്ദു അയച്ച കത്താണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് പരിഹാരനടപടി സ്വീകരിക്കാൻ കലക്ടർക്ക് കോടതി നിർദേശം നൽകി. പ്രദേശത്തെ സമാനപ്രശ്നങ്ങളുടെ…

    read more

  • ദുരന്തത്തിന് കാതോർത്ത് കച്ചേരിത്താഴം ബസ് കാത്തിരിപ്പുകേന്ദ്രം

    മൂവാറ്റുപുഴ: ദുരന്തത്തിന് കാതോർത്ത് കച്ചേരിത്താഴത്തെ വവ്വാൽ ബസ് കാത്തിരിപ്പുകേന്ദ്രം. നൂറുകണക്കിനാളുകൾ ബസ് കാത്തുനിൽക്കുന്ന നഗരമധ്യത്തിലെ കച്ചേരിത്താഴത്ത് ലക്ഷങ്ങൾ മുടക്കി ഏഴുവർഷം മുമ്പ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തുരുമ്പെടുത്ത് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലായത്. അറ്റകുറ്റപ്പണികൾ തീർത്ത് നവീകരിക്കാൻ രണ്ടുവർഷം മുമ്പ് നഗരസഭ നാലുലക്ഷം അനുവദിച്ചെങ്കിലും ഇതുവരെ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. ശക്തമായ മഴയിലും കാറ്റിലും ആളുകൾ ഭയാശങ്കയോടെയാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. നഗരത്തിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വൻ ദുരന്തത്തിനുതന്നെ വഴിവെക്കും. വവ്വാൽ…

    read more